ലേഖനം

Views:
  • K V Rajasekharan :: ഇസ്രയേലിലെ പ്രതിപക്ഷവും ഭാരതത്തിലെ 'പ്രതി'പക്ഷവും
     ഇസ്രയേലിലെ പ്രതിപക്ഷവും ഭാരതത്തിലെ 'പ്രതി'പക്ഷവുംഇസ്രായേൽ പ്രതിപക്ഷവും ഭാരതത്തിലെ 'പ്രതികളുടെ' പക്ഷവുംകെ വി രാജശേഖരൻഹമാസ് ഉയർത്തിയ ഇസ്ലാമിക ഭീകരതയുടെ അപ്രതീക്ഷിത ക്രൂരതാണ്ഡവത്തിന്റെ മുനയൊടിക്കാൻ ഇസ്രായേലിലെ  രാഷ്ട്രീയ കക്ഷികൾ പരസ്പരമുള്ള പോർമുഖങ്ങൾക്ക് അവധി കൊടുത്ത് യുദ്ധ സമയത്തേക്കുള്ള  മന്ത്രിസഭയിൽ (വാർ ടൈം ക്യാബിനറ്റിൽ) ഒന്നുചേരുകയാണ്.  വിശ്വമാനവികതയുടെ സാർവ്വദേശീയ പക്ഷം ഇസ്രായേലിന്റെ പ്രതിരോധപോരാട്ടങ്ങൾക്ക് പിന്തുണനൽകുന്നതിന് ഒരേ ശബ്ദമാണ് മുഴക്കുന്നത്.   മറുവശത്ത്, കാടത്തങ്ങൾ കാട്ടികൂട്ടുവാനും മനുഷ്യത്വത്തെ കുഴിച്ചുമൂടുവാനും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ള കമ്യൂണിസം നശിച്ച്...
  • Dr Lekshmi Vijayan V T :: വരു, പരമ വെഭവത്തിലേക്ക് മുന്നേറാം
    ഈ ആഗസ്ത് 15ന് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാവുകയാണ്. സ്വാതന്ത്ര്യത്തിൻറെ അമൃതമഹോത്സവത്തിന് നേരത്തേതന്നെ ആരംഭം കുറിച്ചുകഴിഞ്ഞു; അത് വർഷം മുഴുവനും തുടരുകയും ചെയ്യും. ഇപ്പോൾ നമുക്കുമുന്നിൽ പ്രശ്നങ്ങളൊന്നും ബാക്കിയില്ല എന്നല്ല, പഴയ വിഷയങ്ങളിൽച്ചിലതൊക്കെപരിഹരിക്കപ്പെട്ടിട്ടുണ്ട്, മറ്റുപലതും ഇനിയും ബാക്കിയാണ്; പുതിയ ചില പ്രശ്നങ്ങൾ വന്നുചേർന്നിട്ടുമുണ്ട്. ഇവയൊക്കെയിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഈ സന്തോഷം തികച്ചും സ്വാഭാവികമാണ്. നമ്മുടെ രാജ്യത്തിന്റെ വിശാലഭൂവിഭാഗത്തിൽ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് ഭരണം...
  • Prof. V T Rema :: കേരളം ഓണത്തെ വരവേല്ക്കുമ്പോൾ
    കേരളം ഓണത്തെ വരവേൽക്കുമ്പോൾ സങ്കടക്കണ്ണീരോടെ മാവേലിയെ വരവേൽക്കാൻ പരുങ്ങുകയാണ് കെഎസ്ആർടിസി ജീവനക്കാരന്റെ കുടുംബം .സർക്കാർ വാഹനങ്ങളിൽ ഓണത്തിന്റെയാത്ര ചെയ്യുമ്പോൾ വാഹനത്തിൻറെ ഗതി നിയന്ത്രിച്ച് യാത്രക്കാരനെ കടകളിൽ എത്തിക്കുന്ന കെഎസ്ആർടിസി ഡ്രൈവറും അവന്റെ കുടുംബവും കണ്ണീർ മങ്ങലിലാണ് കടയിലേക്ക് നോക്കുന്നത്.കേരളത്തിന് ചാലകത നൽകുമ്പോൾ സ്വന്തം സ്വപ്നങ്ങൾ കരിയുന്ന അവസ്ഥയിലാണ് കെ എസ് ആർ ടി സി ജീവനക്കാർ . കാശുള്ളവന്റെ മുന്നിൽ മദ്യചഷകങ്ങൾ നിറച്ചുവയ്ക്കാൻ സർക്കാറിന് ധൃതിയാണ് സാധാരണക്കാരന്റെ സ്വപ്നം വിറ്റു കാശാക്കാൻ ലോട്ടറി നടത്തുന്ന കേരള സർക്കാർ അധ്വാനിക്കുന്ന കെഎസ്ആർടിസി കാർക്ക് മണ്ണപ്പംനൽകാനാണ്...
  • Neenu Pankaj. :: വിഷു
    "നിശബ്ദമായ് ഇന്നെന്‍റെ വീടുറങ്ങുന്നു  വരാനിരിക്കുന്നു ഒരു വിഷുപ്പുലരി, കണികാണേണം എനിക്കുമൊരു നന്മയെ...പണ്ടച്ചന്‍റെ കൈ പിടിച്ചു പോയ തറവാട്ടുമുറ്റത്തു ഒരിക്കൽകൂടി പോണം.മുറ്റത്തെ ചെമ്പരത്തിപ്പൂക്കൾ പറിച്ചു വീണ്ടും ഒരു സദ്യയൊരുക്കണം..തെക്കേ മാവിൽ അച്ഛൻ കെട്ടിയ ഊഞ്ഞാലിലിരുന്നു അല്പനേരം  ആടിക്കളിക്കണം.. അമ്മ സ്ഥിരമായി പോകുന്ന അമ്പലനടയിൽ ചെന്നു എനിക്കും കുറെ പരിഭവം പറയണം..നീന്തൽ പഠിച്ച അമ്പലക്കുളത്തിൽ ഒന്ന് മുങ്ങികുളിക്കണം, എന്‍റെ നഗരമാലിന്യങ്ങൾ കഴുകികളയാൻ...അറിവുപകർന്ന വിദ്യാലയമുറ്റത്തു ഒരിക്കൽ കൂടി പോണം.. അന്നത്തെ പോലെ കാൽമുട്ട് പൊട്ടാതെ ഒന്ന് താഴെ വീഴണം.. കൂട്ടുകാരുമൊത്തു കല്ലെറിഞ്ഞ മാവിൻ...
  • Jayan Pothencode :: അരങ്ങുവാഴുന്ന സത്യങ്ങൾ
       അരങ്ങുവാഴുന്ന സത്യങ്ങൾജയൻ പോത്തൻകോട്9446559210ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാംമറ്റുള്ളവരുമായി സസ്നേഹം ഇടപെടുന്നവരെയാണ് സമൂഹത്തിനാവശ്യം. മനസ്സ് തുറന്നു ചിരിക്കുന്ന മനുഷ്യൻ പൂത്തുലഞ്ഞ് നിൽക്കുന്ന ചെടിയാണെന്നൊരു കവിവാക്യമുണ്ട്. അത്തരം വ്യക്തികളെ കാണുമ്പോൾ നമ്മിൽ ആനന്ദവും ആശ്വാസവും ഉണ്ടാകുന്നു. അത്തരം മനുഷ്യരിൽ മഹത്വവും ഉണ്ടാകും. നിറഞ്ഞ ആത്മവിശ്വാത്തോടെ തെളിഞ്ഞ പുഞ്ചിരിയുമായി മനസ്സിൽ തെളിച്ചമുള്ള വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ. രജി ചന്ദ്രശേഖർ .ജീവിതത്തിന്‍റെ സങ്കീർണതകളെ തീവ്ര യാഥാർഥ്യത്തോടെ ചിത്രീകരിക്കുന്ന കവിതയാണ് അദ്ദേഹത്തിന്‍റെ മഞ്ചാടി....
  • Hari Varma :: KASHMIR FILES FB Post:
      KASHMIR FILES (FB Post)Hari Varma  Watched the movie "Kashmir Files" that got released in Trivandrum, albeit with some hesitation. It is shown barely in one or two shows, that too in the most inconvenient and unholy timings. "Dead don't speak; their souls need to be listened to". Feeling a lump in your throat while watching a typical tragic 'fiction' film is momentary, easy and common . But watching this film was much beyond that. You will be forced to 'live' those painful moments, especially if you know hindi language and having visited Kashmir. Guys, crying is not a crime if you feel...
  • Dr Lekshmi Vijayan :: ഭാവസാന്ദ്രമീ മഞ്ചാടി
     ഭാവസാന്ദ്രമീ മഞ്ചാടി ഡോ. ലക്ഷ്മി വിജയന്‍ വി. ടി  ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം സമൂഹത്തിന്‍റെ സ്പന്ദനങ്ങളെ തൊട്ടറിയുന്നവനാണ് കവി. കാല്പനികത വരികളില്‍ച്ചേര്‍ത്ത് വാസ്തവത്തെ സ്ഫുടം ചെയ്ത് വിശകലനം ചെയ്യുന്ന ക്രാന്തദര്‍ശിത്വം കവിക്ക് സ്വന്തം. 'കവി ക്രാന്തദര്‍ശി' എന്ന് മുന്നേ പറഞ്ഞുപോയ സംസ്‌കൃതജ്ഞര്‍ എത്ര നേരറിഞ്ഞവര്‍. കാവ്യസപര്യക്ക് മാറ്റേകുന്ന രചയിതാക്കള്‍ ആധുനിക കവികള്‍ക്കിടയില്‍ തുലോം തുച്ഛമാണ്. വാക്യത്തെ കവിതയെന്ന് സമര്‍ത്ഥിക്കാന്‍ വെമ്പുന്നവരും, കാഴ്ചകളെ നേര്‍ക്കാഴ്ചയായി പകര്‍ത്തുന്നവരും, സ്വയം കവികളെന്നവകാശപ്പെടുമ്പോള്‍,...
  • Leelamony V K :: ശ്രീമദ് ഭഗവദ്ഗീതാശ്രീലകം
    പുസ്തകപരിചയം=================( ലീലാമണി വി. കെ )ശ്രീമദ് ഭഗവദ്ഗീതാശ്രീലകം.                  =========താമരശ്ശേരിയിൽ സുകുമാരൻനായരുടെയും(( അങ്കമാലി)പാലാ അരുണാപുരം കീന്തനാനിയിൽ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി1952 ജൂൺ ഒന്നിന് ജനനം.     കരിമണ്ണൂർ സെന്റ്ജോസഫ് ഹൈസ്കൂൾ, പാലാ സെന്റ്തോമസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജ്, ഗവ:ട്രെയ്നിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പത്തനാപുരം  സെന്റ് സ്റ്റീഫൻസ് കോളേജിൽ  രസതന്ത്രാദ്ധ്യാപകനായി. 2007- ൽ വിരമിച്ചു. ശ്ലോകങ്ങൾ കവിതകൾ, ലളിതഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾനാടകഗാനങ്ങൾ, ഹിന്ദു- ക്രിസ്റ്റ്യൻ...
  • K V Rajasekharan :: സ്വാതന്ത്ര്യസമരം: ലഘുവായിരുന്നില്ല ഗുരു നാരായണന്‍റെ പ്രഭാവം
    കെ വി രാജശേഖരന്‍റെ മറ്റു രചനകള്‍ വായിക്കാം ഭാരത പുനർജനിയുടെ ഊർജ്ജസ്രോതസ്സുകളിൽ തിളങ്ങിയ പ്രഭയായിരുന്നു,  ശ്രീ നാരായണ ഗുരുദേവൻ. സ്വാതന്ത്ര്യ സമരത്തിലും  ലഘുവായിരുന്നില്ല ഗുരു നാരായണന്‍റെ പ്രഭാവം.    പക്ഷേ ഗുരുദേവന്‍റെ മഹത്വം അടുത്തറിഞ്ഞവരോടോ ദർശനങ്ങൾ അറിഞ്ഞുൾക്കൊണ്ടവരോടോ പോലും  അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിലെ പങ്ക് അന്വേഷിച്ചാൽ അവർ ആലോചനകളിലേക്ക് പിൻവലിയുന്നതാകും സാധാരണഗതിയിൽ കാണേണ്ടി വരിക.  അധിനിവേശങ്ങളിലൂടെ അന്യം നിന്നുപോയ ഭാരതത്തിന്‍റെ ശ്രേഷ്ഠ പാരമ്പര്യ മൂല്യങ്ങളുടെ പുനർജനിക്ക്  സംസ്കൃതവും തമിഴും  ആഴത്തിലറിഞ്ഞ്...
  • Bijukumar M G :: ലേഖനം :: ഹോം
     ഇത് നമ്മുടെയൊക്കെ വീടിനകത്തെയും പുറത്തെയും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന, അല്ലെങ്കിൽ ശ്രദ്ധ കൊടുക്കാതെ പോകുന്ന കാഴ്ചകളാണ്. സ്മാർട്ട് ഫോണിന്‍റെ ഉള്ളിലെ വിശാലമായ ലോകത്തിൽ ജീവിക്കുന്ന പുതുതലമുറ, വീട് എന്ന  നാലുചുവരുകൾക്കുള്ളിൽ തങ്ങളെ വളർത്തി വലുതാക്കിയവരുടെ മനസ്സിലെ കാഴ്ചകളെ കാണാതെ പോകുന്നത് ഓർമ്മപ്പെടുത്തുന്ന സിനിമയാണ് 'ഹോം'. കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തതിന് നൂറിൽ നൂറ് മാർക്കും നൽകിയേ തീരൂ. കാരണം ഒരു കഥാപാത്രവും ഈ സിനിമയിൽ വെറുതെ ചേർത്തതായിട്ടില്ല. ചില ഭാഗങ്ങളിലെ സ്വല്പം ലാഗിങ്ങ് കാരണം സിനിമയ്ക്ക് സ്വല്പം ദൈർഘ്യം കൂടിയതായി  തോന്നുന്നുവെന്നത്  ഒഴികെ ഈ ചിത്രം...
  • Bijukumar M G :: ലേഖനം :: ചാണകക്കുഴിയിലെ കടുവ
     ചാണകക്കുഴിയിലെ കടുവ(ഓണം ഓർമ്മകൾ)എം.ജി ബിജുകുമാർ, പന്തളംകേരളത്തിലെ തനതായ ഒരു കലാരൂപമാണ്‌ പുലികളി എന്നു പറയാമെങ്കിലും തൃശൂരിന്‍റെ പുലിക്കളിയാണ് ഏറെ പ്രസിദ്ധം. എങ്കിലും  കേരളത്തിലെ മിക്ക ഗ്രാമങ്ങളിലും പുലികളി ഓണാഘോഷത്തിന്‍റെ ഒരു ഭാഗം തന്നെയാണ്. ഞങ്ങളുടെ നാട്ടിൽ ഇത്  കടുവാകളി എന്നാണ് അറിയപ്പെടുന്നത്. എന്നാൽ തലമുറകളായി തുടര്‍ന്നുപോരുന്ന തൃശൂരിലെ പുലികളിയ്ക്ക്  പൂരത്തോളം സ്‌ഥാനമാണുള്ളത്. നാലാമോണം വൈകിട്ട് മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍ നിന്ന്‌ ചാടിയിറങ്ങുന്ന നൂറുകണക്കിന്‌ പുലികളാണ്‌  പുലിക്കൊട്ടിന്‍റെ ചടുലതാളത്തിനൊത്ത്‌ ചുവടുവച്ച്‌ അരമണികിലുക്കി കുടവയര്‍ കുലുക്കി...
  • Jayan Pothencode :: സെൽഫ് ഹെൽപ്പ് :: തൊഴിൽസുരക്ഷയും ക്രിയാത്മക ചിന്തകളും
     തൊഴിൽസുരക്ഷയും ക്രിയാത്മക ചിന്തകളും ജയൻ പോത്തൻകോട്9446559210ആരോഗ്യ സുരക്ഷിത തൊഴിലിടം    ആനന്ദമേകുന്ന ആശ്രയകേന്ദ്രം ഭാവിജീവിതമെന്നും ഭാസുരമാക്കുന്ന ഭാഗ്യോദയ പ്രഭതന്നുറവിടം.തൊഴിൽ സുരക്ഷ എന്നത് ശാരീരിക സുരക്ഷ മാത്രമല്ല, അത്‌ മാനസികസുരക്ഷ കൂടിയാണ്. മാനസികസുരക്ഷ കൈവരിക്കണമെങ്കിൽ തൊഴിലാളികൾ ക്രിയാത്മക ചിന്തകളിൽ അധിഷ്ഠിതമായ ഒരു സംസ്ക്കാരം വളർത്തിയെടുക്കേണ്ടതുണ്ട്. കൃത്യമായും സൂക്ഷ്മതയോടെയും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കണമെങ്കിൽ മാനസിക സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ആധുനികജീവിതം ആശങ്കാഭരിതവും പ്രശ്നബാധിതവും ആകുമ്പോൾ തകർന്നു പോകുന്നവരാണ് നമ്മൾ .ഇത്തരം സങ്കീർണ്ണതകൾക്കിടയിലും...
  • Vinitha V N :: എന്‍റെ അച്ഛന് മരിക്കാൻ കഴിയില്ല
     അച്ഛന്‍റെ Rajdoot ബൈക്കിന്‍റെ ശബ്ദം വളരെ ദൂരത്തുനിന്ന് കേൾക്കുമ്പോൾ തന്നെ അറിയാതെ switch off ആകുന്ന ഒരു TV ഉണ്ടായിരുന്നു ഞങ്ങളുടെ വീട്ടിൽ. പിന്നെയുള്ള നിമിഷങ്ങൾ നിർണ്ണായകമായിരുന്നു. വീട്ടിലെ എല്ലാ സാധങ്ങളും അതാതുസ്ഥാനങ്ങളിൽ വയ്ക്കപ്പെടുന്നു...  അച്ചടക്കത്തോടെ ഞാനും വിനയയും മുറിയിൽ എത്തപ്പെടുന്നു... പാഠപുസ്തകങ്ങൾ തുറക്കപ്പെടുന്നു... ഉറക്കെ പുസ്തക പാരായണം തുടങ്ങുന്നു ...... അച്ഛന്‍റെ ചൂരൽവടിയുടെ ചൂട് അത്രക്കും ഞങ്ങൾക്ക് പേടിസ്വപ്നം ആയിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും അച്ഛന്‍റെ മുന്നിൽ ചെന്നുപെടാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.അങ്ങേഅറ്റം കർക്കശക്കാരനായ അച്ഛന്‍റെ മനസ്സിൽ...
  • K V Rajasekharan :: രാഹുലിന്‍റെ കഴിവുകേടിന് പകരം മമതയുടെ കാടത്തമോ
     രാഹുലിന്‍റെ കഴിവുകേടിന് പകരം മമതയുടെ കാടത്തമോ...കെ വി രാജശേഖരൻ കെ വി രാജശേഖരന്‍റെ മറ്റു രചനകള്‍ വായിക്കാം സീതയിലൂടെ  അപഹരിയ്ക്കപ്പെട്ട ധർമ്മത്തെ വീണ്ടെടുക്കുന്നതിനാണ് ശ്രീരാമ ചന്ദ്രൻ ആയുധം എടുത്തത്. ദ്രൗപദിയിലൂടെ അപമാനിക്കപ്പെട്ട ധർമ്മത്തെ രക്ഷിക്കുവാനാണ് ആയുധമെടുക്കാതെയാണെങ്കിലും ശ്രീകൃഷ്ണൻ കുരുക്ഷേത്രത്തിലേക്കിറങ്ങിയത്. രാമപക്ഷത്തെ എതിർത്ത രാവണനോ കൃഷ്ണപക്ഷത്തെ ചെറുത്ത ദുര്യോധനനോ തല പോകുമെന്ന ഘട്ടമെത്തിയിട്ടും ശൂർപ്പണഖയെയോ ദുശ്ശളയെയോ അവസാന പോരാട്ടത്തിന് ഇറക്കി നോക്കാമെന്ന് കരുതിയില്ല. പക്ഷേ കലിയുഗത്തിലെ കൗരവപ്പട കാലക്കേടിൽ കാലിടറുമ്പോൾ കച്ചിത്തുരുമ്പിൽ കടിച്ചു കയറാനും ശ്രമിച്ചു...
  • Anoop P K :: മഞ്ചാടി ചെപ്പിനുള്ളിലൊരുക്കിയ വാങ്മയ ചിത്രങ്ങൾ
    ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാംപൊള്ളുന്ന വാർത്തമാനകാല യാഥാർഥ്യങ്ങളോട് സമരസപ്പെടാൻ ബുദ്ധിമുട്ടുന്ന കവിയുടെ അന്ത:ക്ഷോഭം “മഞ്ചാടി” എന്ന ഈ കവിതയിലുടനീളം പ്രകടമാണ്. മഞ്ചാടിമണിയോളംപോന്ന തന്നിലെ സ്നേഹതാപങ്ങൾ തന്‍റെ ചുറ്റിലേക്കും പ്രസരിപ്പിക്കാനുള്ള കവിയുടെ അദമ്യമായ വാഞ്ഛ പ്രപഞ്ചസത്യങ്ങളോടുള്ള താദാത്മ്യം പ്രാപിക്കലായി മാറുമ്പോൾ, അനുവാചകന് നവ്യമായ ഒരനുഭൂതി തന്നെയാണ് ഈ കവിത  പ്രദാനം ചെയ്യുന്നത്.ജീവിത സംഘർഷങ്ങൾ  കൈവെള്ളയിലിറ്റിച്ച നിണകണങ്ങൾ  മഞ്ചാടിയുടെ രൂപം പ്രാപിക്കുമ്പോൾ അതിന്‍റെ ശോണിമ തന്‍റെ ചുട്ടുവട്ടങ്ങളും കടന്നു ഈ പ്രപഞ്ചത്തിൽ ആകമാനം...
  • Satheeshkumar V G :: ലക്ഷദ്വീപ് വിവാദവും ഭാരതത്തിന്‍റെ നാവിക സുരക്ഷയും
    ലക്ഷദ്വീപ് വിവാദവും ഭാരതത്തിന്‍റെ നാവിക സുരക്ഷയുംസതീഷ് കുമാർ വി.ജി. മാധ്യമ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ ലക്ഷദ്വീപ് വിവാദം. വിവാദ വിഷയം അന്തിമമായി എത്തിച്ചേരുന്നത് പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിലേക്കും അദ്ദേഹം കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളിലേക്കുമാണ്. "ലക്ഷദ്വീപ് അതോറിറ്റി റഗുലേഷൻസ് (LDAR) 2021" എന്നറിയപ്പെടുന്ന ഈ വികസന രേഖയിൽ സ്ഥലം ഏറ്റെടുക്കൽ ഒരു യഥാർത്ഥ പ്രശ്നം തന്നെ ആണ്. വിവാദമാക്കപ്പെട്ട മിക്കതും അസത്യങ്ങളോ അർദ്ധസത്യങ്ങളോ ആണ് താനും. പതിവ് പോലെ പ്രാദേശിക - മതവികാരങ്ങളെ മുതലെടുത്തു കൊണ്ട് രാഷ്ട്രീയ - മാദ്ധ്യമ സിൻഡിക്കേറ്റുകൾ തകർത്താടുകയാണ്. മാലദീപിൽ വിനോദ സഞ്ചാര...
  • Kaniyapuram Nasirudeen :: എന്‍റെ ഗ്രാമം കണിയാപുരം
     സ്കൂൾ അനുഭവംഎന്‍റെ ഗ്രാമം കണിയാപുരംകണിയാപുരം നാസറുദ്ദീൻ Kaniyapuram Nasirudeen വർഷങ്ങൾക്ക് മുന്പ് കണിയാപുരം ഗവ:യു.പി.സ്കൂളിലും തുടർന്ന് അഞ്ചാം ക്ലാസ് മുതൽ അടുത്തല്ല അൽപം അകലെയുള്ള എയ്ഡഡ് സ്കൂളിലുമായിട്ടായിരുന്നു എന്‍റെ പ്രാഥമിക സ്കൂൾ പഠനം..അകന്ന ബന്ധു (ജ്യേഷ്ഠൻ)ആണ് എന്നെ ആ സ്കൂളിൽ ചേർക്കാൻ ബാപ്പയോട് ആവശ്യം ഉന്നയിച്ചതും അങ്ങനെ അവിടെ എന്നെ ചേർക്കാൻ തയ്യാറായതും.ഒരു  പുഴയുടെ അരികിലൂടെ നടന്നു വേണം റോഡിൽ എത്താൻ. പിന്നീട് റോഡിലൂടെയും നടന്നാൽ സ്കൂൾ എത്തും .ഇന്നത്തെ പോലെ വാഹനസൗകര്യം  അന്ന് ഇല്ലല്ലോ.സ്വന്തം വാഹനം ഇന്നും ഒരു സ്വപ്നം ആയി തുടരുന്ന എനിക്ക് അന്ന് ആ പ്രായത്തിൽ വാഹനംഇല്ലെന്നത്...
  • K V Rajasekharan :: ഹിറ്റ്ലറുടെ ഭാഷയുമായി കമ്യൂണിസ്റ്റ് ചൈന
     ഹിറ്റ്ലറുടെ ഭാഷയുമായി  കമ്യൂണിസ്റ്റ് ചൈനകെ വി രാജശേഖരൻ കെ വി രാജശേഖരന്‍റെ മറ്റു രചനകള്‍ വായിക്കാം 1930കളിലെ അഡോൾഫ് ഹിറ്റ്ലറുടെ ഭീഷണിയുടെയും വെല്ലുവിളികളുടെയും  ക്രൂരമായ ആവർത്തനത്തിന്‍റെ പരോക്ഷമായ പ്രകടനമാണ് 2021 ജൂലൈ ഒന്നാം തീയതി ചൈനീസ്  കമ്യൂണിസ്റ്റ് പാർട്ടി ജന്മജതാബ്ദി വേളയിൽ ബയ്ജിങ്ങിൽ കണ്ടത്. കമ്യൂണിസ്റ്റു പാർട്ടിയുടെയും ഭരണകൂടത്തിന്‍റെയും ഏകച്ഛത്രാധിപതി  ഷീ ജിൻ പിങ്ങ്  മാനവരാശിക്കെതിരെ കൂടുതൽ പ്രഹര ശേഷിയുള്ള മാരകായുധങ്ങളുമായുള്ള ആക്രമണങ്ങൾ തുടരുമെന്ന സൂചനകൾ ആവർത്തിച്ചിരിക്കുന്നു.  ചൈനയിലെ സാധാരണ ജനങ്ങളുൾപ്പടെ ലോകത്തെയാകെയാണ് ഭീഷണിപ്പെടുത്തിയതും വെല്ലു...
  • Risha Sheikh :: ചുവപ്പിലലിഞ്ഞ ഹൃദയം
    ചുവപ്പിലലിഞ്ഞ ഹൃദയംറിഷ ശെയ്ഖ്ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം. താൻ പിറന്ന മണ്ണിനോടും മനുഷ്യനോടുമുള്ള കവിയുടെ സ്നേഹവും കരുതലും ആണല്ലൊ കവിത എഴുതുന്നതിലേക്ക് നയിക്കുന്നത്. കവിതയിൽ ഉടനീളം കവിയുടെയോ അല്ലെങ്കിൽ ഈ ലോകത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന വ്യക്തിയുടെയോ മാനസിക വികാരങ്ങളെ മഞ്ചാടിയോട് ഉപമിക്കുന്നതായി കാണാം. അതുതന്നെയാണ് കവിതയുടെ ഒരു പ്രത്യേകതയായി എടുത്തു പറയാൻ സാധിക്കുന്നത്. അങ്ങിനെ മനസ്സിൽ മുളപൊട്ടുന്ന വികാരവിചാരങ്ങൾ പ്രകൃതിയുമായി പങ്കുവെക്കാൻ ആഗ്രഹിക്കുമ്പോൾ അത് അവളുടെ നെറ്റിയിലെ പൊട്ടായും ചക്രവാളത്തിലെ രാഗത്തുടുപ്പായും നമുക്ക് അനുഭവപ്പെട്ടേക്കാം. അങ്ങിനെ ഈ...
  • Jyothiraj Thekkuttu :: നോവേറ്റിപ്പടർന്ന അടയാളവാക്കുകൾ
    നോവേറ്റിപ്പടർന്ന അടയാളവാക്കുകൾജ്യോതിരാജ് തെക്കൂട്ട് ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം. സംസ്കാരത്തിന്റെയും, കലയുടെയും, സാഹിത്യത്തിന്റെയും, ഭാഷയുടെ തന്നെ മേഖലയെ വർഗ്ഗീയവത്ക്കരിക്കാനുള്ള കുത്സിത പ്രവർത്തനങ്ങളെ പ്രതിരോധിക്കുവാൻ മാനവികതയുടെയും, സർഗ്ഗാത്മകതയുടെയും ദാർശനിക തലങ്ങളുടെ ആന്തരിക ചോദനകളെ ചലനാത്മകമാക്കേണ്ടതുണ്ട്.ഈയിടെ രജി ചന്ദ്രശേഖർ മാഷിന്റെ മഞ്ചാടി എന്ന കവിത വായിക്കുവാനിടയായി. മൂർച്ചയുള്ള വാക്കുകൾ കൊണ്ട് ചെത്തിയൊരുക്കി അനായാസ സംവേദനത്തിനു അനുയോജ്യമായ ഭാഷാശൈലിയിൽ വേദനകളെ പോലും കാവ്യവത്ക്കരിച്ച വൈകാരിക ഭാഷയുടെയും, ഭാവനയുടെയും വിശുദ്ധ സങ്കലനം...
  • Smitha R Nair :: നിണരസത്തുള്ളിയുടെ ശക്തി
    നിണരസത്തുള്ളിയുടെ ശക്തിസ്മിത ആർ നായർ ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം. പ്രശസ്ത കവി രജി ചന്ദ്രശേഖർ മാഷിന്റെ മനോഹരമായ കവിതയാണ് മഞ്ചാടി. പ്രണയവും, ഏകാന്തതയും, ദൈന്യതയും പിന്നെ മനുഷ്യന്റെ ഒടുങ്ങാത്ത ദുരയും, മതാന്ധതയുമെല്ലാം ഈ കവിതയിൽ പ്രതിഫലിക്കുന്നുണ്ട്. ശക്തമായ ആർഷഭാരത സംസ്കാരത്തെ കവി ഉയർത്തിക്കാട്ടുന്നുമുണ്ട്. മഞ്ചാടി പോലെന്റെ കൈവെള്ളയിലിന്നു ചെഞ്ചോരയിറ്റുന്നു. ആ നിണ രസത്തുള്ളി കൊണ്ടു നിന്റെ നെറ്റിയിൽ ഞാനൊരു പൊട്ടുകുത്താം. നിന്റെ അധരങ്ങളിലും, തുടുത്ത കവിളിണകളിലും ഈ ചക്രവാളത്തിനുമിന്നൊരേ നിറം! ചെമ്പരത്തിയും ചെമ്പനീർപ്പൂവുമെല്ലാം അംഗരാഗമണിഞ്ഞ് അഴകോടെ നിൽക്കുന്ന കാഴ്ച. എത്ര...
  • Sreelekha B പ്രപഞ്ചത്തോളം വളർന്ന മഞ്ചാടി
     പ്രപഞ്ചത്തോളം വളർന്ന മഞ്ചാടിശ്രീലേഖ ബി ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം. കവിതയുടെ വർത്തമാനകാല പരിസരങ്ങളിൽ തന്റേതായ ഇടം കണ്ടെത്തിയ കവിയാണ് ശ്രീ രജി ചന്ദ്രശേഖർ. അനവരതം ഒഴുകന്ന പദസമ്പത്തും നുരഞ്ഞുപൊന്തുന്ന പ്രണയവും. താളബോധത്തിന്റെ കാർക്കശ്യവും ആ കവിതകളെ സമ്പന്നമാക്കുന്നു. വരണ്ടുണങ്ങിയ കാലഘട്ടത്തിന്റെ മൃതസഞ്ജീവനിയായി പ്രണയത്തെ അദ്ദേഹം കാണുന്നു. പ്രണയത്തിന്റെ ഉപനിഷത്തുക്കളാണ് ആ കവിതകൾ എന്നു പറയാം. അദ്ദേഹത്തിന്റെ ഒരു പ്രധാന കവിതയായ മഞ്ചാടി പ്രണയത്തിലൂടെ പ്രപഞ്ചത്തെ തിരിച്ചുപിടിക്കാൻ പറയുന്നു. നിറം കൊണ്ടും വലിപ്പം കൊണ്ടും എപ്പോഴും നമ്മുടെ മുന്നിൽ കൗതുകമായി നിറയുന്ന മഞ്ചാടിയിൽ...
  • Jayasree C K :: ചെഞ്ചോരയിറ്റുന്ന കവിത
    ചെഞ്ചോരയിറ്റുന്ന കവിത     ജയശ്രീ സി കെആലാപനം കേള്‍ക്കാം ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം. ഓരോ പഴമനസ്സിലും ഗൃഹാതുരത്വം നഖമുനകളാഴ്ത്തുമ്പോൾ പൊഴിഞ്ഞു വീഴാറുണ്ട് ചെഞ്ചോരപോലെ ചില മഞ്ചാടിമണികൾ! ബാല്യത്തിന്റെ കൗതുകങ്ങളിൽ മാത്രമല്ല, പ്രണയത്തിന്റെയും വറ്റാത്ത സ്നേഹത്തിന്റെയും നിത്യസത്യത്തിന്റെയും ബിംബമായി, തെളിച്ചമുള്ള ചുവപ്പായി മഞ്ചാടി സ്വയം തന്റെ സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.            ശ്രീ രജിചന്ദ്രശേഖർ എന്ന കവിയുടെ തൂലികത്തുമ്പിലും മഞ്ചാടി ഒരു പ്രതീകമായി ഉണരുന്നു. ഉള്ളുലയ്ക്കുന്ന ചില നേർക്കാഴ്ചകൾ ആ കടും...
  • K V Rajasekharan കശ്മീർ: മോദിയുടെ ഭാരതം മുന്നോട്ട് നെഹ്രുവും സഖാക്കളും വളർത്തിയ വിഘടനവാദത്തിന്‍റെ വേരറക്കും
    കശ്മീർ: മോദിയുടെ ഭാരതം മുന്നോട്ട് നെഹ്രുവും സഖാക്കളും വളർത്തിയ വിഘടനവാദത്തിന്‍റെ വേരറക്കും കെ വി രാജശേഖരന്‍ +91 9497450866 'കശ്മീരിലെ പുതിയ നീക്കങ്ങൾ'  എന്ന ശീർഷകത്തോടെ  ജന്മഭൂമി (ജൂലൈ 1) പ്രസിദ്ധീകരിച്ച ലേഖനം  (Pre-edited version പൂർണ്ണരൂപം)കശ്മീരിന്‍റെ ധന്യപാരമ്പര്യത്തിന്‍റെ ചരിത്രരേഖയാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ കൽഹണൻ രചിച്ച സംസ്കൃത  കൃതി 'രാജതരംഗിണി'. ആ ഗ്രന്ഥത്തിന്  രഞ്ജിത് സീതാറാം പണ്ഡിത് തയാറാക്കിയ ഇംഗ്ലീഷ് പരിഭാഷയുടെ അവതാരികയിൽ  അദ്ദേഹത്തിന്‍റെ ഭാര്യ വിജയലക്ഷ്മി പണ്ഡിറ്റിന്‍റെ സഹോദരൻ ജവഹർലാൽ നെഹ്റു എഴുതി: 'കശ്മീരിനെയും...
  • Dr P Santhosh Kumar :: മഞ്ചാടി മനസ്സിലെ നിണപ്പകർച്ചകൾ
     മഞ്ചാടി മനസ്സിലെ നിണപ്പകർച്ചകൾ ഡോ. പി. സന്തോഷ് കുമാര്‍ ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം.  ഹൃദയം ചോരുമ്പോഴാണ് കവിതയിൽ ചോര പടരുന്നത്. അഴകൊഴുക്കുള്ള മനസ്സിന്റെ ഉള്ളറകളിൽ ഇറ്റുവീഴുന്ന നിണത്തുള്ളികളുണ്ട്. അവ സ്നേഹത്തിൽ നിന്നും ദൗഷ്ട്യത്തിലേക്കുള്ള ദൂരങ്ങൾ അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കും. രക്തബന്ധങ്ങൾ രക്തരൂക്ഷിതമാകുന്ന കാലപ്പകർച്ച. ചോരയുടെ അർത്ഥാന്തരന്യാസമാണ് രജി ചന്ദ്രശേഖറിന്റെ മഞ്ചാടി. ചോര ജീവബിന്ദുവാണ്. അതിന് സ്നേഹരസം നഷ്ടമാകുമ്പോൾ കാലം കെടാൻ തുടങ്ങും. ജീവനൊടുങ്ങുകയും ചോര ചിതറുകയും ചെയ്യും. ഹൃദയത്തിലെ ചോരപ്പൊടിപ്പുകൾ പ്രിയപ്പെട്ടവളുടെ നെറ്റിയിലെ...
  • K V Rajasekharan :: രമേശിനെ വീഴ്ത്തിയവർ സതീശനെ വാഴ്ത്തുമോ?
    രമേശിനെ വീഴ്ത്തിയവർ സതീശനെ വാഴ്ത്തുമോ?കെ വി രാജശേഖരൻ കെ വി രാജശേഖരന്‍ +91 9497450866 തുടരെ തുടരെ ദേശീയതലത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും പരാജയത്തിന്‍റെ പടുകുഴിയിൽ വീണിട്ടും പ്രകാശ് കാരട്ടോ സീതാറാം യച്ചൂരിയോ രാജിവെച്ചിട്ടില്ല. കേരളത്തിലാണെങ്കിൽ 2019 ലോകസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട് നാണം കെട്ടിട്ടും കൊടിയേരി ബാലകൃഷ്ണനോ പിണറായി വിജയനോ രാജിവെച്ചിട്ടില്ല.  2014ലും 2019ലും പരാജയപ്പെട്ട് ഔദ്യോഗിക പ്രതിപക്ഷ നേതാവിന്‍റെ പദവി പോലും നഷ്ടപ്പെട്ട കോൺഗ്രസ്സിന്‍റെ സോണിയയും രാഹുലും പ്രിയങ്കയും അടങ്ങുന്ന ഹൈക്കമാൻഡും പണി മതിയാക്കി വഴിമാറിയിട്ടില്ല.  പക്ഷേ...
  • K V Rajasekharan ചൈനാ-പാക്ക്- അമേരിക്കൻ സഖ്യമാകാം; ഇന്തോ-യുഎസ്സ് സഹകരണം ഉണ്ടാകരുതെന്ന കമ്യൂണിസ്റ്റുപക്ഷം കഷ്ടം!
    കെ വി രാജശേഖരന്‍ +91 9497450866 ചൈനാ-പാക്ക്- അമേരിക്കൻ സഖ്യമാകാം; ഇന്തോ-യുഎസ്സ് സഹകരണം ഉണ്ടാകരുതെന്ന കമ്യൂണിസ്റ്റുപക്ഷം കഷ്ടം! കെ വി രാജശേഖരൻ1972 ഫെബ്രുവരി 21.  ലോകത്തിലെ ഏറ്റവൂം വലിയ കമ്യൂണിസ്റ്റ് രാജ്യമായ ചൈനയുടെ  ചെയർമാൻ മാവോ സേതൂങ്ങ് ഒരു ശക്തനായ  അതിഥിയെ  പ്രതീക്ഷിച്ചിരിക്കയായിരുന്നു.  അന്നത്തെ ലോകത്തിലെ ഏറ്റവും ശക്തനായ ഏകാധിപതി, മാവോ, എന്താകും എങ്ങനെയാകൂം എന്ന  വല്ലാത്തൊരു പിരിമുറുക്കത്തിലുമായിരുന്നു.  ആ നിർണ്ണായക സന്ദർഭത്തിനു വേണ്ടി ചെയർമാൻ മാവോ പുതിയ കുപ്പായമിട്ടൂ;  പുത്തൻ ഷൂസിട്ടു;  മുടി പ്രത്യേകം വെട്ടിച്ചു; മൂഖം വൃത്തിയായി ഷേവും...
  • K V Rqajasekharan അർണോബിന്‍റെ അറസ്റ്റ്: സോണിയാ-ഉദ്ധവ്-പവാർ ടീം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു
    അർണോബിന്‍റെ അറസ്റ്റ്: സോണിയാ-ഉദ്ധവ്-പവാർ ടീം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുകെ വി രാജശേഖരൻദേശീയതയോടൊപ്പം നിൽക്കുന്നൂയെന്ന ഒറ്റക്കാരണം കൊണ്ട് റിപ്പബ്ളിക്ക് ടിവി എഡിറ്റർ-ഇൻ-ചീഫ്  അർണോബ് ഗോസ്വാമിയുടെ വീട്ടിലേക്ക് അസ്സോൾട്ട്/എകെ 47 തോക്കുകളുമായി എൻകൗണ്ടർ സ്പെഷ്ലിസ്റ്റ് ഓഫീസർ ഉൾപ്പടെ മഹാരാഷ്ട്ര പോലീസ് ഇടിച്ചു കയറുന്നു.  പുറത്ത് റയട്ട് പോലീസ് കാത്തു നിൽക്കുന്നു. ഭാരതത്തിലെ പ്രമുഖനായ ആ പത്രപ്രവർത്തകൻ സ്വന്തം വീട്ടിനുള്ളിൽ വെച്ച് ശാരീരികമായി ആക്രമിക്കപ്പെടുന്നു.  അദ്ദേഹത്തിന്‍റെ  ഭാര്യയുടെ കയ്യിൽ നിന്ന് ഏതോ കടലാസ്സ് ഒപ്പിട്ടു വാങ്ങാൻ ബലം പ്രയോഗിക്കുന്നു.  അർണോബിന്‍റെ  മകനായ ബാലനെ...
  • Risha Sheikh :: മാനസീകാരോഗ്യം വ്യക്തികളിൽ
     മാനസീകാരോഗ്യം വ്യക്തികളിൽ റിഷ ശെയ്ഖ് എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട്,  പ്രാർത്ഥനയോടെ  തുടങ്ങട്ടെ.ഒരു വ്യക്തിയെ പരിപൂർണ്ണ ആരോഗ്യവാൻ എന്ന് വിളിക്കുന്നത് എപ്പോഴാണ്? അയാളുടെ ശരീരം അസുഖങ്ങൾ ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ നിലകൊള്ളുമ്പോൾ എന്ന് നമ്മൾ കേട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ മാനസികാസ്വാസ്ഥ്യം വന്നവരെ പരിപൂർണ ആരോഗ്യവാന്മാരായി നമ്മൾ കണക്കാക്കാറുണ്ടോ. ഒരു വ്യക്തിക്ക്  ശാരീരികമായി ആരോഗ്യം ഉണ്ടാകുകയും   മാനസികമായി ആരോഗ്യം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തെ നമുക്ക് പൂർണ്ണ ആരോഗ്യവാൻ എന്ന് പറയാൻ ആകുമോ. ഇല്ല എന്നാണെന്‍റെ വിശ്വാസം. മാത്രവുമല്ല അവിടെ ചികിത്സ...
  • K V Rajasekharan :: ചൈനാ ചങ്ങാത്തവുമായി രാഹുലും കമ്യൂണിസ്റ്റു വഴിയേ കുഴിയിലേക്ക്
    ചൈനാ ചങ്ങാത്തവുമായി രാഹുലും  കമ്യൂണിസ്റ്റു വഴിയേ കുഴിയിലേക്ക് കെ വി രാജശേഖരൻ രാമായണത്തിലെ ബാലിക്ക് പോരിനിറങ്ങിയാൽ എതിരാളിയുടെ ശക്തിയുടെ പകുതിയും കൂടി ലഭിക്കുമെന്ന ഒരു വരദാനമുണ്ടായിരുന്നു.  അതായിരുന്നു ബാലിപ്രഹരത്തിന്‍റെ  പ്രഭാവരഹസ്യം. ഭാരതത്തിന്‍റെ ശത്രുക്കൾക്കും അങ്ങനെയൊരു വരദാനം ഉണ്ടോയന്നതാണ് ഇപ്പോഴുയരുന്നൊരു ചോദ്യം! ഭാരതത്തിലേക്ക് കടന്നാക്രമിച്ച ഇസ്ളാമിക സാമ്രാജ്യത്വ ശക്തികൾക്ക് ഇവിടെനിന്ന് ചതിയുടെ ശക്തിപകരാനാളുണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികൾക്കും ഈ രാജ്യദ്രോഹികളിൽ നിന്നും ആ ശക്തിയുടെ സഹായം ലഭിച്ചു.   ഏറ്റവും ഒടുവിൽ ജനാധിപത്യ ഭാരതത്തിനെതിരെ...
  • K V Rajasekharan :: രാഹുലിലൂടെ കമ്യൂണിസ്റ്റ് ചൈനയുടെ കുതന്ത്രങ്ങളിലേക്ക്
    രാഹുലിലൂടെ കമ്യൂണിസ്റ്റ് ചൈനയുടെ കുതന്ത്രങ്ങളിലേക്ക്  കെ വി രാജശേഖരൻ ആരായാലും പറയുന്നതിൽ പലതിലും പതിരേയുള്ളൂ എന്ന് തിരിച്ചറിഞ്ഞാൽ അവഗണിക്കാം. കഥയില്ലാത്തവനെന്ന ലേബൽ കൊടുത്ത് പിഴച്ചുപോകട്ടെയെന്ന് കരുതുകയുമാകാം. പക്ഷേ പലരും അങ്ങനെയുള്ളവരെക്കൊണ്ട് പലതും പറയിപ്പിക്കാറുണ്ട് എന്നത് കൂടി കണക്കിലെടുക്കാതെയിരിക്കുന്നത് ബുദ്ധിപൂർവ്വമാകണമെന്നില്ല. അവർ വിളിച്ചറിയിക്കുന്ന വെല്ലുവിളികൾ എപ്പോഴും കഥയില്ലാത്തതാകണമെന്നുമില്ല. വെളിപ്പെടുത്തലുകൾ മറ്റാരെങ്കിലും പുറത്തുവിടുന്ന കരുതിക്കൂട്ടിയുള്ള മുന്നറിയിപ്പുകളാകാം.. 2020 ഫെബ്രുവരി അഞ്ചിന് രാഹുൽ വെല്ലുവിളിച്ചു,  ആറു മാസങ്ങൾക്കുള്ളിൽ തൊഴിലില്ലായ്മയുടെ പേരിൽ...
  • K V Rajasekharan :: വീര സവർക്കറും ദേശസുരക്ഷയുടെ സമഗ്ര രണതന്ത്രവും
    വീര സവർക്കറും ദേശസുരക്ഷയുടെ സമഗ്ര രണതന്ത്രവും കെ വി രാജശേഖരൻ കാറൽ മാർക്സിന്‍റെ കൊച്ചുമകൻ ജീൻ ലോംഗ്വെറ്റിന്, വിനായക ദാമോദർ സവർക്കർ എന്നാല്‍, ഇരുപത്തിയേഴാം വയസ്സിൽ,  ഇരുപതാം നൂറ്റാണ്ടിന്‍റെ ഒന്നാം ദശകത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനു തയാറാകുന്ന സാർവ്വദേശീയ ക്ഷുഭിത യൗവ്വനത്തിന്‍റെ എണ്ണം പറഞ്ഞ മുന്നണിപ്പോരാളികളിലൊരാളായിരുന്നു.  തടവുപുള്ളിയാക്കി ഇല്ലാതാക്കാൻ ബ്രിട്ടീഷ് ഇൻഡ്യയിലേക്ക് ഇംഗ്ലീഷ് ഭരണംകൂടം കയറ്റി വിട്ട കപ്പലിൽ നിന്ന് അതിസാഹസികമായി കടലിലേക്ക് എടുത്തുചാടി വെടിയുണ്ടകളിൽ നിന്ന് നീന്തിയകന്ന് ഫ്രഞ്ചുകരയിൽ അഭയം തേടിയ വീര സവർക്കറെ അനധികൃതമായി ബ്രിട്ടീഷ് അധികൃതർ...
  • K V Rajasekharan :: മോദിയുടെ മികവും സോണിയയുടെ പിഴവും
    മോദിയുടെ മികവും സോണിയയുടെ പിഴവും --- കെ വി രാജശേഖരൻ രാമന്‍റെ നിയോഗവുമായി ലങ്കയിലേക്ക് കുതിച്ച ഹനുമാൻ സ്വാമിയെ വഴിയിൽ തടഞ്ഞ സുരസ പറഞ്ഞത്‌ 'എനിക്ക് വിശക്കുന്നൂ നീയെനിക്ക്  ആഹാരമാകണമെന്നാണ്. ' ആഞ്ജനേയനെ വിഴുങ്ങാൻ സുരസ അവരുടെ വായുടെ വലിപ്പം കൂട്ടി, ആഞ്ജനേയൻ ശരീരം വലുതാക്കി പ്രതിരോധിച്ചു. സുരസ വീണ്ടും വീണ്ടും വായുടെ വലിപ്പം കൂട്ടി.   സ്വാമിയും സ്വന്തം ശരീര വലിപ്പം വീണ്ടും വീണ്ടും വർദ്ധിപ്പിച്ച് സുരസയെ വെല്ലു വിളിച്ചു. രാഷ്ട്രത്തിന്‍റെ താത്പര്യം സംരക്ഷിക്കുവാൻ ഭാരതീയ ജനത ഏൽപ്പിച്ച ദൗത്യം ഫലപ്രദമായി നിർവ്വഹിക്കാൻ പ്രയാണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്‍റെയും...
  • Ameer Kandal :: പാചകപ്പുര വാതിൽക്കൽ മന്ദസ്മിതം തൂകി ....
    പാചകപ്പുര വാതിൽക്കൽ മന്ദസ്മിതം തൂകി .... 1 'ബീനുജീ' എല്ലാവരാലും ആദരവോടെയാണ് അവരെ വിളിച്ചിരുന്നത്. ഹിന്ദിയിൽ ആളുകളെ പേരിനൊപ്പം 'ജി' ചേർത്ത് വിളിക്കുന്നത് ആദരസൂചകമായിട്ടാണല്ലൊ. കണിയാപുരം ഗവ.യു.പി.സ്കൂളിലെ ഹിന്ദി അധ്യാപിക ബീനു ടീച്ചർ അറിയപ്പെട്ടിരുന്നത് ബീനുജി എന്നാണ്. സാധാരണ ഗതിയിൽ ഹിന്ദി അധ്യാപക കൂട്ടത്തിനിടയിൽ ജി ചേർത്ത് വിളിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ സഹപ്രവർത്തകർ മാത്രമല്ല, സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും സുഹൃത്തുക്കൾ വരെ ബിനുജി എന്നാണ് അവരെ വിളിച്ചിരുന്നത്. ഒന്നാം ക്ലാസിലെ ഹിന്ദി കാണാത്ത കൊച്ചുകുട്ടി വരെ ബീനുജി എന്നു വിളിക്കുന്നത് കേട്ടപ്പോൾ...
  • K V Rajasekharan :: കൊറോണനന്തരം കമ്യണിസമോ? മഹാമാരികൾക്കറുതിയില്ലേ?
    കൊറോണനന്തരം കമ്യണിസമോ?  മഹാമാരികൾക്കറുതിയില്ലേ? (കൊറോണാനന്തരലോകം കമ്യൂണിസത്തിന്റേതാണെന്ന് വരുത്തിവെക്കുവാൻ എസ്സ് രാമചന്ദ്രൻ പിള്ളയും എം എ ബേബിയും നടത്തിയ അവകാശവാദങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഒരു ലേഖനം.) --- കെ വി രാജശേഖരൻ കൊറോണാനന്തരലോകം കമ്യൂണിസമെന്ന ചത്ത കൊച്ചിന്‍റെ ജാതകം തെളിയുന്ന കാലമാണെന്നാണ്  മാര്‍ക്സിസ്റ്റ്‌ കമൃണിസ്റ്റു പാർട്ടിയുടെ പോളിറ്റു ബ്യറോയുടെ പൊള്ളയായ അവകാശവാദം.  അത്തരം വിശദീകരണങ്ങളുമായാണ് സഖാക്കൾ എം എ ബേബിയും (ഫേസ് ബുക്ക് ലൈവ് ഏപ്രിൽ 22) എസ്സ് രാമചന്ദ്രൻ പിള്ളയും (പീപ്പിൾസ് ടിവി മേയ്1) കേരള സമൃഹത്തിലേക്ക് എത്തിയിരിക്കുന്നത്. ഇങ്ങനെയൊരു ചൂണ്ടിക്കാട്ടൽ...
  • Ameer kandal :: ആത്മീയതയുടെ കുളിര് ചൊരിഞ്ഞ് ഒരു റമദാൻ കൂടി ...
    ആത്മീയതയുടെ കുളിര് ചൊരിഞ്ഞ് ഒരു റമദാൻ കൂടി ... അമീർകണ്ടൽ കൊച്ചുന്നാളിൽ വീട്ടകങ്ങളിലെ അടുക്കള ജാലകത്തിൽ നിന്ന് വൈകുന്നേരങ്ങളിൽ പുറത്തേക്ക് പരക്കുന്ന ഉലുവാക്കഞ്ഞിയുടെ കൊതിപ്പിക്കുന്ന മണമാണ്  നോമ്പിന്‍റെ ഓർമ്മകളിൽ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്.      അന്ന് വൈകുന്നേരങ്ങൾക്ക് വല്ലാത്ത സൗരഭ്യമായിരുന്നു; സൗന്ദര്യവും. പടിഞ്ഞാറത്തെ വണ്ടിത്തടത്തിലെ ചീലാന്തി മരക്കൊമ്പിൽ കെട്ടിയ ഊഞ്ഞാലിലിരുന്ന് ഇളം തെന്നലിനോട് കിന്നാരം പറഞ്ഞുള്ളയാട്ടം ഉൾവയറ്റിലെ വിശപ്പിന്‍റെ കാളലിനെ അലിയിച്ചു കളഞ്ഞിരിന്നു. ഉമ്മറക്കോലായിൽ നിന്ന് ഒഴുകിയിരുന്ന ബാപ്പായുടെയും ഉമ്മയുടേയും ഖുർആൻ...
  • K V Rajasekharan :: പാക്കിസ്ഥാനു നഷ്ടം. ഐസക്കിനു ദു:ഖം!
    പാക്കിസ്ഥാനു നഷ്ടം.  ഐസക്കിനു ദു:ഖം! കെ വി രാജശേഖരൻ ലക്ഷം കോടി രൂപതരാം.  വേണ്ടെന്ന് ഇൻഡ്യ!  കേരളത്തിന്‍റെ ധനകാര്യ മന്ത്രി ഡോ തോമസ്സ് ഐസക്കിന്‍റെ ഒരു ലേഖനത്തിന്‍റെ (മാതൃഭൂമി ഏപ്രിൽ 25) തലവാചകം! ഇൻഡ്യ അങ്ങനെ വേണ്ടെന്നുവെച്ചത് വിദേശനാണയ പ്രതിസന്ധിയിൽ കുത്തുപാളയെടുക്കേണ്ട ഗതിയിലെത്തിയ  പാക്കിസ്ഥാനെ കുടുക്കാനാണോയെന്നതാണ് അദ്ദേഹത്തിന്‍റെ ദുഃഖം.   ആഗോളതലത്തിൽ തന്നെ പൊതുജനാരോഗ്യരംഗവും സാമ്പത്തിക രംഗവും പരിഹരിക്കാൻ വഴികാണാത്ത പ്രതിസന്ധിയിലാണ്.  ചെറുതും വലുതുമായ രാജ്യങ്ങളെല്ലാം നിവൃത്തികേടിന്‍റെ അന്തരീക്ഷത്തിൽ അകപ്പെട്ടിരിക്കുമ്പോൾ ഭാരതത്തിന് ഒരു ലക്ഷം...
  • Bindu Narayanamangalam ::കാമിനിയുടെ മഴമണം മന്ദ്രമധുരം മീട്ടുന്ന വിതപ്പാട്ട്.
    ആധുനികതയുടെ പൊടിപടലങ്ങൾ പൊതിയുന്ന നഗര - നശ്വരമേളങ്ങളിൽ നിന്നൊഴിഞ്ഞ്, ഒരു കവി. സ്വച്ഛസുന്ദരമായ ഗ്രാമബോധത്തിലേക്കാഴ്ന്നിറങ്ങി, ഹൃദയരാഗം തുളുമ്പുന്ന സംഗീതത്തിന്‍റെ കാണാപ്പുറങ്ങൾ തേടുന്ന നിഷ്ക്കളങ്ക പ്രണയം.. കാമിനിയുടെ മഴമണം മന്ദ്രമധുരം മീട്ടുന്ന വിതപ്പാട്ട്. ഇത്രയൊക്കെ മതി കവിയേയും കവിതയേയും കോർത്തിണക്കി ഒരു അനശ്വരപ്രണയകഥ മെനഞ്ഞെടുക്കാൻ. അല്ലെങ്കിൽ തന്നെ നമ്മുടെ സ്വഭാവം അതാണല്ലൊ. ഒരാണിനേയും പെണ്ണിനേയും ഒരുമിച്ചു കണ്ടാൽ, രഹസ്യബന്ധങ്ങളെന്തൊക്കെയോ ആരോപിച്ച്, അന്വേഷിച്ച് ഒരുതരം വെപ്രാളപ്പാച്ചിൽ. ഈ കവിത വായിച്ചപ്പോൾ എനിക്കും അങ്ങനെയൊരു ഉൾക്കിടുങ്ങലൊക്കെയുണ്ടായി. പിന്നീടാണ് കാര്യം...
  • K V Rajasekharan :: കാവിയിട്ടവരുടെ കഴുത്തറക്കുന്ന ഹിന്ദുവിരുദ്ധ രാഷ്ട്രീയം
    കാവിയിട്ടവരുടെ കഴുത്തറക്കുന്ന ഹിന്ദുവിരുദ്ധ രാഷ്ട്രീയം കെ വി രാജശേഖരൻ 1940 കളിൽ ഡോ ഭീംറാവ് അംബേദ്കർ എഴുതി: 'നിങ്ങൾക്കതിനെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ  സ്വരാജ് കിട്ടിയിട്ട് ഒരു കാര്യവുമില്ല. സ്വരാജ് സംരക്ഷണത്തിലെ കൂടുതൽ പ്രധാന്യമുള്ള വിഷയം സ്വരാജിനു കീഴിൽ ഹിന്ദുവിനെ സംരക്ഷിക്കുന്നതാണ്…….'.   അങ്ങനെ വ്യക്തമായ ആശയം സ്പഷ്ടമാക്കിയ അംബദ്കറുടെ നാട്ടിൽ, അംബദ്കർ എതിർത്തവരും അംബദ്കറെ വെറുത്തവരും അധികാരം കയ്യാളുന്ന സ്വാധീനശക്തികളായി വളർന്നപ്പോൾ ഭയപ്പെട്ടതു തന്നെ സംഭവിച്ചു.  ഹൈന്ദവ സംസ്കൃതിയുടെ അഭിമാനപാരമ്പര്യമായ കാവിയുടുത്ത സന്യാസിമാരെ കമ്യൂണിസ്റ്റ് അരാജകവാദികളുടെയും കൃസ്ത്യൻ...
  • Jayadev :: Who Painted My money White by Sri Iger
    Who Painted My money White Sri  Iyer കള്ളപ്പണം, തീവ്രവാദം, നോട്ട് നിരോധനം എന്നിവയെ ആസ്പദമാക്കി 2004- 2019 വരെ നടന്ന സംഭവ വികാസങ്ങൾ ഫിക്ഷന്‍റെ രൂപത്തിൽ അവിഷ്കരിച്ചിരിയ്ക്കുന്ന പുസ്തകം.  സെക്കന്‍റ് ഹാന്‍റ് നോട്ട് പ്രിന്റിംഗ് മെഷീൻ പുതിയ പ്രിന്റിങ് മെഷീൻ എന്ന വ്യാജേന ഇറക്കുമതി  ചെയ്യാനുള്ള ശ്രമത്തിൽ തുടങ്ങി ഭാരതം മുഴുവൻ കള്ളപ്പണം നിറയുന്ന അവസ്ഥയും അതിന്‍റെ ഭാഗമായി സിനിമ രാഷ്ട്രീയ, in മേഖലയിലെ മാറ്റവും ഭീകരപ്രവർത്തനത്തിന്‍റെ വ്യാപനവുമെല്ലാം വളരെ ആകർഷകമായ രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. കഥ പ്രധാനമായും നടക്കുന്നത് കേരളത്തിലും ഡൽഹിയിലും ആണ്.. കൊച്ചി മെട്രോയും ഈ...
  • Kaniyapuram Nasirudeen :: കഥകളുടെ കയറ്റിറക്കങ്ങൾ
    കഥകളുടെ കയറ്റിറക്കങ്ങൾ (ഉണ്ണി ആർ എഴുതിയ കഥകളെക്കുകുറിച്ച്)   കണിയാപുരം നാസറുദ്ദീൻ കഥാശില്പശാലയിലും മറ്റും പുതിയ എഴുത്തുകാരോട് പറയാറുള്ളത് ഉണ്ണി ആർ എഴുതിയ കഥകൾ വായിക്കണമെന്നാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡി സി ബുക്സിൽ പോയപ്പോൾ ഉണ്ണി. ആർ എന്ന പേര് എന്നിൽ വല്ലാതെ ശല്യം ചെയ്തു കൊണ്ടിരുന്നു. തിരച്ചിലിൽ ഒരു പുസ്തകം കിട്ടി. ഉണ്ണി ആർ ന്‍റെ കഥകൾ...ആകെ 25 കഥകളാണിതിൽ.ഒഴിവുദിവസത്തെ കളി എന്ന പിന്നീട് ചലച്ചിത്രമായ കഥയും ഈ സമാഹാരത്തിൽ ചേർത്തിട്ടുണ്ട് . എല്ലാ കഥകളിലും ചില സവിശേഷതകൾ കാണാൻ കഴിയും. ഒരു പൂച്ചയെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥയാണ്‌ അത്. ലീല എന്ന കഥയാണ് തുടക്കത്തിൽ കാണുന്നത്...
  • K V Rajasekharan :: അംബേദ്ക്കറും കോൺഗ്രസ്സും തീണ്ടാപ്പാടകലവും
    അംബേദ്ക്കറും കോൺഗ്രസ്സും തീണ്ടാപ്പാടകലവും കെ വി രാജശേഖരൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് വഴിയിലുയർത്തിയ തന്‍റെ തടസ്സങ്ങളെയെല്ലാം അതിജീവിച്ചു കൊണ്ടാണ് ഡോ ഭീംറാവ് റാംജി അംബേദ്കര്‍, സ്വതന്ത്രഭാരതത്തിനായി ഭരണഘടന തയാറാക്കുവാനുള്ള കോൺസ്റ്റിറ്റുവൻറ് അസംബ്ലിയുടെ പടികയറിയത്. സ്വന്തം തട്ടകമായ ബോംബെയിൽ നിന്ന് വിധാൻ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച് ഭരണഘടനാ നിർമാണസഭയിലെത്തുവാൻ അദ്ദേഹം നടത്തിയ ശ്രമത്തെ കോൺഗ്രസ്സ് 'പല്ലും നഖവും ഉപയോഗിച്ച്' എതിർത്തു പരാജയപ്പെടുത്തി. അംബേദ്കറുടെ പരാജയം ആഘോഷിച്ചു കൊണ്ട് കോൺഗ്രസ്സ് നേതൃത്വം നടത്തിയ പ്രഖ്യാപനം അദ്ദേഹം ആ സമിതിയിലുണ്ടാകരുതെന്ന പാർട്ടിയുടെ...
  • Dr P Santhoshkumar :: കടമിഴിഖനികളിലെ ഊർജ്ജപ്രവാഹങ്ങൾ
    കടമിഴിഖനികളിലെ ഊർജ്ജപ്രവാഹങ്ങൾ ഡോ.പി.സന്തോഷ് കുമാർ പ്രണയം കുറിക്കാത്ത കവികളില്ല. ഒരു പ്രണയിക്കു മാത്രമേ കവിയാകാൻ കഴിയു. 'ആദ്യ ദർശനാൽ അകക്കാമ്പറിയുന്ന ' (ഡി വിനയചന്ദ്രൻ) മാസ്മരിക പ്രണയം മാത്രമല്ല അത്. കവിതയോടും കാലത്തോടും കലഹത്തോടും കാമിനിയോടും ഹൃദയം ചേർക്കുന്ന അതിന്ദ്രീയപ്രഭാവമാണത്. സർവ്വതിനെയും കാമിക്കുന്നവന്‍റെ കരളുരുകുമ്പോഴാണ് കവിത പിറക്കുന്നത്. സിദ്ദിഖ് സുബൈർ കവിത എഴുതിയത് പ്രണയം കൊണ്ടാണ് . ചോരയോളംപോന്ന ഗന്ധവും ആഴവും നിറവും തീവ്രതയും അതിനുണ്ട്. പ്രണയത്തിന്‍റെ അപരഭാവമായി കവിതയിൽ 'നീ' എന്ന നിറസാന്നിധ്യമുണ്ട് . പ്രണയം പൂക്കുന്ന പെണ്ണിലും കവിതയുടെ...
  • B S Baiju :: പ്രണയമഷി പടരുന്ന പുസ്തകം
    പ്രണയമഷി പടരുന്ന പുസ്തകം (സിദ്ദീഖ് സുബൈറിന്‍റെ കവിതാസമാഹാരമായ 'അഴിയാമഷി'യിലൂടെ കടന്നു പോകുമ്പോൾ) ഒന്നരപ്പതിറ്റാണ്ടിനപ്പുറമുള്ള ഒരു കാലത്താണ് ഞാൻ അധ്യാപകനായിരിക്കുന്ന വിദ്യാലയത്തിൽ അധ്യാപകനായി സിദ്ദീഖ് കടന്നു വരുന്നത്. ഒരു മേശക്കിരുവശങ്ങളിലിരുന്നാരംഭിച്ച പരിചയത്തിന് ഇന്ന് സുവർണ്ണ ദീപ്തമായ സൗഹൃദക്കരുത്തുണ്ട്. അക്കാലങ്ങളിൽ പാഠപുസ്തക ഉള്ളടക്കമോ അതിലെ സാഹിത്യമോ ഒന്നുമായിരുന്നില്ല ഞങ്ങളുടെ പ്രധാന ചർച്ച . നാടും നാട്ടുകാരും വീടും പ്രാരാബ്ധങ്ങളുമൊക്കെയായിരുന്നു വിഷയങ്ങൾ. അന്നുതൊട്ടിന്നേ വരെയുള്ള സിദ്ദീഖിന്‍റെ വഴിയിലെ മുള്ളും പൂവും എനിക്കറിയാൻ കഴിഞ്ഞിട്ടുണ്ട്. സൗഹൃദത്തിന്‍റെ വേരുകളാൽ മുറുകെ...
  • K V Rajasekharan :: കൊറോണയെയും രാഹുലിനെയും ഭാരതം അതിജീവിക്കും
    കൊറോണയെയും രാഹുലിനെയും ഭാരതം അതിജീവിക്കും --- കെ വി രാജശേഖരൻ കൊറോണയെ പ്രതിരോധിക്കുവാൻ ഭാരത സർക്കാർ നടത്തുന്ന ഓരോ  ഇടപെടലുകളും പൊതുസമൂഹത്തിന്‍റെയും ലോകത്തിന്‍റെയും അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണ്.  പോകാനേറെ ദൂരം ഇനിയും ഉണ്ടെന്ന ബോദ്ധ്യമുള്ളപ്പോൾ തന്നെ വേണ്ടത് വേണ്ടപ്പോൾ വേണ്ടതുപോലെ ചെയ്യുന്നുണ്ടെന്ന സമാധാനവും രാജ്യത്തിനുണ്ട്.  സംസ്ഥാന സർക്കാരുകളും പഞ്ചായത്തു രാജ് സംവിധാനങ്ങളും എല്ലാം മാനവരാശിയുടെ നിലനിൽപ്പിനുവേണ്ടിയുള്ളതാണീ പോരാട്ടം എന്നു തിരിച്ചറിയുന്നുണ്ട്.  ഡോക്ടർമാരും നേഴ്സൂമാരും അടക്കം ആരോഗ്യപരിപാലന രംഗത്തുള്ളവരും ജീവന്മരണ പോരാട്ടത്തിലുമാണ്. പക്ഷേ സോണിയയും രാഹുലും...
  • K V Rajasekharan :: കോവിഡ്19: ചീനവലയിലെ കമ്യൂണിസ്റ്റു വൈറസ്സ്!
    കെ വി രാജശേഖരന്‍ +91 9497450866 കോവിഡ് 19:  ചീനവലയിലെ കമ്യൂണിസ്റ്റു വൈറസ്സ്! കെ വി രാജശേഖരൻ കോവിഡ്  19, ജൈവായുധ സാങ്കേതിക വിദ്യയിൽ ലോകത്തിനു മുന്നിൽ നിൽക്കുന്ന കമ്യൂണിസ്റ്റു ചൈന അതിന്റെ വുഹാനിലുള്ള അത്യന്താധുനിക പരീക്ഷണശാലയിൽ വികസിപ്പി ത്തതാകാം. ആ വൈറസ്സ് യാദൃച്ഛികമായോ മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചോ മനുഷ്യനിലേക്കള്ള കടന്നാക്രമണം അവിടെ നിന്നു തന്നെ തുടങ്ങിയതുമാകാം.  സംശയത്തിന്റെ കുന്തമുന തങ്ങൾക്കു നേരെ തിരിഞ്ഞപ്പോൾ ആദ്യ കൊറോണാ രോഗിയെ ചികിത്സിക്കുകയും പുതിയ രോഗത്തിന്റെ വരവും ഗൗരവവും ലോകത്തെ അറിയിക്കുകയും ചെയ്ത ഡോക്ടറുടെ ശബ്ദം തന്നെ ഇല്ലാതാക്കിയത് ചൈനയ്ക്ക്...
  • K V Rajasekharan : ഡോക്ടർജിയുടെ നിഴലായി നരേന്ദ്രന്‍റെ തണൽ
    ലേഖനം: ജന്മഭൂമി മാർച്ച് 19, 2020 ഡോക്ടർജിയുടെ നിഴലായി നരേന്ദ്രന്‍റെ തണൽ കെ വി രാജശേഖരൻ 1896 മുതൽ 1910 വരെയുള്ള പതിനാലു വർഷങ്ങളിൽ ഒരു കോടി ജനങ്ങളാണ് ഭാരതത്തിൽ പ്ലേഗെന്ന മഹാമാരി കാരണം മരിച്ചു വീണത്. ചൈനയിലാരംഭിച്ച് ഭാരതത്തിലെത്തിച്ചേർന്ന  മഹാമാരിയുടെ പ്രഹരതാണ്ഡവത്തിന് ദ്രുത താളം കൊടുക്കുന്ന ക്രൂരതയാണ് അന്ന് ഭാരതം അടക്കിവാണിരുന്ന ഇംഗ്ലീഷ് ഭരണകൂടം ചെയ്തത്.  അക്കാര്യത്തെ കുറിച്ച് ഡോ. ഖാൻഖോജെ എന്ന വിപ്ളവകാരി എഴുതിയത് 1953 ആഗസ്റ്റ് മാസത്തെ കേസരിയിൽ എടുത്തെഴുതിയത് ഇങ്ങനെയാണ്: നഗരത്തിൽ ആർക്കെങ്കിലും രോഗത്തിന്‍റെ ലാഞ്ചയുണ്ടെന്നറിഞ്ഞാൽ സർക്കാർ ഉദ്യോഗസ്ഥർ ഉടനെ അവരെ ഗ്രാമപ്രദേശത്ത് കൊണ്ടു പോയി...
  • K V Rajasekharan: രംഗനാഥ് മിശ്രയ്ക്കാകാം രഞ്ചൻ ഗൊഗോയ്ക്ക് പാടില്ലെന്നോ?
    ലേഖനം: ജന്മഭൂമി മാർച്ച് 19, 2020 രംഗനാഥ് മിശ്രയ്ക്കാകാം രഞ്ചൻ ഗൊഗോയ്ക്ക് പാടില്ലെന്നോ? കെ വി രാജശേഖരന്‍ +91 9497450866 കെ.വി രാജശേഖരൻ  'മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണാലുള്ള'  അവസ്ഥയിലാണിന്ന് സോണിയാ-വാദ്ര കോൺഗ്രസ്സിനോടൊപ്പം നിൽക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കൂട്ടായ്മ.   മുൻ ചീഫ് ജസ്റ്റീസ് രഞ്ചൻ ഗഗോയിയെ രാജ്യ സഭാ അംഗമായി രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തതാണിപ്പോൾ  അവർക്ക് സഹിക്കാനും പൊറുക്കാനും വയ്യാത്തതായത്. അങ്ങനെ നാമനിർദ്ദേശം ചെയ്യുവാൻ രാഷ്ട്രപതിക്ക് ഭരണാഘടനാനുസൃതമായ അധികാരമുണ്ടെന്നതിൽ അവർക്കു പോലും തർക്കമുണ്ടാകില്ല. മുൻ ചീഫ് ജസ്റ്റീസ് രംഗനാഥ് മിശ്ര...
  • Dr P Santhoshkumar :: ചിതൽ തിന്ന ജീവിതങ്ങൾ
    ചിതൽ തിന്ന ജീവിതങ്ങൾ ഡോ.പി.സന്തോഷ് കുമാർ (ശ്രീമതി ബിന്ദു നാരായണ മംഗലത്തിന്‍റെ ശംമ്പള എന്ന കഥാസമാഹരത്തെക്കുറിച്ച്...) കഥയിലെ കൗതുകങ്ങൾ അവസാനിക്കില്ല .അത് കടൽ പോലെ  പരക്കും. തൊട്ടെടുക്കുന്ന ജീവിതാംശങ്ങൾക്ക് ഭാവനയുടെ പ്രാണൻ കിട്ടുമ്പോഴാണ്  കഥയുടെ ശിരസ്സ് ഉയരുന്നത്. ഒരു സ്ത്രീയുടെ ജീവിത നോട്ടങ്ങളാണ് ബിന്ദു നാരായണ മംഗലത്തിന്‍റെ ശംമ്പള. 'Who cares if a woman's heart be broken ' ( Destiny)   സരോജിനി നായിഡുവിന്‍റെ  വരികൾക്ക് കാലങ്ങൾക്കു ശേഷവും ഉത്തരം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ കഥകൾ അതിന്‍റെ അന്വേഷണങ്ങളാണ്, വിചാരണകളാണ്. സ്ത്രീയിൽ...
  • K V Rajasekharan :: മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ !
    മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ ! കെ വി രാജശേഖരന്‍ +91 9497450866 വളച്ചു. പക്ഷേ ഒടിച്ചില്ല. വളയ്ക്കാൻ പിടിച്ച പിടി മുറുകും മുമ്പേ അയയ്ക്കുകയും ചെയ്തു.   വിഷം നിറഞ്ഞ ഫലം വീഴ്ത്തി നാലു ചുറ്റും ഉണക്കുന്ന മരങ്ങളാണ് രണ്ടും എന്നുള്ളതുകൊണ്ടാണ് അവ വേരോടെ പിഴുതു മാറ്റണമെന്ന് ആഗ്രഹിച്ചവർ വളയ്ക്കാൻ  പിടിച്ച പിടി കണ്ടതോടെ ആഹ്ളാദത്തിന്‍റെ ആരവം മുഴക്കാൻ തുടങ്ങിയത്.  നാല്പത്തെട്ടു മണിക്കൂർ എങ്കിൽ നാല്പത്തെട്ടു മണീക്കുർ മലയാള ദൃശ്യ മാദ്ധ്യമരംഗത്ത് ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ  രാഷ്ട്രീയത്തിന്‍റെയും വികൃതമുഖവും വിധ്വംസക ശബ്ദവും കാണാതിരിക്കുവാനും...
  • K V Rajasekharan :: നേതാജി: സവർക്കർ വാഴ്ത്തിയ 'മരണമില്ലാത്ത സുഭാഷ്'
    നേതാജി: സവർക്കർ വാഴ്ത്തിയ   'മരണമില്ലാത്ത സുഭാഷ്' കെ വി രാജശേഖരൻ 'Long live deathless Subhash.  Victory to goddess of freedom!".   (മരണമില്ലാത്ത സുഭാഷ് നീണാൾ വാഴട്ടെ! സ്വാതന്ത്ര്യത്തിന്‍റെ  ദേവത വിജയിക്കട്ടെ!)  വീരഭാരതപുത്രൻ വിനായക ദാമോദർ സവർക്കറുടെ വാക്കുകളിലൂടെ (1952 മേയ്:  'അഭിനവ് ഭാരത്' വേദി) ഭാരതാംബയുടെ ഹൃദയ വികാരങ്ങളാണ് നേതാജി സുഭാഷ് ചന്ദ്രബോസിനെ തഴുകി അനുഗ്രഹിച്ചത്. 'നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാമെന്ന' നേതാജിയുടെ വാക്കുകൾ കേട്ട്   ഇൻഡ്യൻ നാഷണൽ ആർമിയുടെ പടകുടീരത്തിലേക്ക് ദേശീയതയുടെ വീര പോരാളികൾ ആവേശത്തോടെ...
  • Anu P Nair :: മക്കൾ രാജ് അത് ഞാൻ സമ്മതിക്കില്ല
    Photo by Bundo Kim on Unsplash മക്കൾ രാജ് അത് ഞാൻ സമ്മതിക്കില്ല പ്രിയപ്പെട്ട എഡിറ്റർ, കുറച്ചു നാളായി താങ്കൾക്ക് എഴുതണം എന്ന് കരുതുന്നു . നടക്കുന്നില്ല. മനസ് സ്വസ്ഥമല്ല . എന്തെല്ലാം പ്രശ്നങ്ങളാണ് ലോകത്ത്. ഉള്ളി വില, പൗരത്വ ബില്ല്, പുതിയ ഡിഫൻസ് ചീഫിന്റെ നിയമനം. എല്ലാത്തിനും ഞാൻ വേണമെന്ന് വാശി പിടിച്ചാൽ എന്നാ ചെയ്യാനാ. എനിക്കാണേൽ വ്യക്തിപരമായ പ്രശ്നങ്ങൾ തന്നെ ഒത്തിരിയുണ്ട്. അമ്മയ്ക്ക് ഹൈ ബി പി യാ ണ്. ആശുപത്രിയിൽ കാണിച്ച് മരുന്ന് മേടിച്ച് കൊടുത്തു. കഴിക്കണ്ടേ ? ഒരു മാസത്തേക്കു വാങ്ങിക്കൊടുത്താൽ ചിലപ്പോൾ രണ്ട് മാസമെടുത്ത് തീർക്കും . അല്ലെങ്കിൽ രണ്ടിന്റന്ന് എടുത്ത് അയ്യത്ത് കളയും....
  • Jayan Pothencode :: ഭക്തിയുടെ ഭാവസമര്‍പ്പണം
    JAYAN POTHENCOD ഭക്തിയുടെ ഭാവസമര്‍പ്പണം ജയന്‍ പോത്തന്‍കോട് ഭക്തി എന്നാല്‍ ഈശ്വരനോടുള്ള വിശ്വാസവും സ്‌നേഹവുമാണ്. ആത്മീയതയും മോക്ഷാത്മകതയും സൂചിപ്പിക്കുന്ന, പൂര്‍ണത തേടിയുള്ള പ്രയാണമാണത.് ജീവിതം തളരുമ്പോള്‍ താങ്ങാകുന്ന കാരുണ്യമാണ് ഈശ്വരന്‍. നിത്യജീവിതത്തില്‍ ഭഗവത്‌സ്മരണ ഒന്നു മാത്രമേ ആപത്തുകള്‍ നീക്കുവാന്‍ വഴിയായി നമുക്ക് മുന്‍പില്‍ ഉള്ളൂ. ആ വഴി തുറക്കുന്നതിന് ആത്മാര്‍ത്ഥമായ ഭക്തിയാണ് വേണ്ടത്. പ്രകാശത്തിന്റെ പിറവി ഇരുട്ടിനെ ഇല്ലാതാക്രുന്നതു പോലെ.ഈശ്വരചിന്ത അറിവില്ലായ്മയെ അകറ്റും. പ്രപഞ്ചത്തിന്റെ പൊരുളായ പ്രണയസ്വരൂ പമാണ് ഗണപതി. ഏത് കാര്യവും തടസ്സമില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ വിഘ്‌നേശ്വരനെ ആദ്യം...
  • Kavya Ayyappan :: ലവ് വിൻസ് റാണി ടീച്ചർ ഫെയിൽസ്
    ശ്രീ അനു പി യുടെ ' ലവ് വിൻസ് റാണി ടീച്ചർ ഫെയിൽസ് ' എന്ന ചെറു കഥ, പുറമെ ലളിതം എന്ന് തോന്നുന്നു എങ്കിലും കഥയുടെ അകക്കാമ്പുകൾ  തേടി പോകുമ്പോൾ കഥകൃത്ത് കൈകാര്യം ചെയ്യുന്ന വിഷയം അല്പം ഗൗരവമുള്ളതാണെന്ന് കാണാൻ കഴിയും. ആഗലെയ ഭാഷയിൽ എഴുതിയിരിക്കുന്ന കഥയുടെ പേരിൽ നിന്നും തന്നെ തുടങ്ങാം. നമ്മുടെ ഭാഷയോടുള്ള ബഹുമാന സൂചകമായി മലയാളത്തിൽ തന്നെ പേര് വെക്കാമായിരുന്നു എന്ന ഒരു അഭിപ്രായം കടന്ന് വരാൻ സാധ്യത ഉണ്ടെങ്കിലും, അതിന് പിന്നിൽ മറ്റൊരു സംഗതി ഇല്ലേ എന്നൊരു സംശയം. പ്രണയമെന്ന വികാരത്തെ   ശരീരം കൊണ്ട് കൂടുതൽ അടയാളപ്പെടുത്തുകയും പ്രണയസുന്ദര നിമിഷങ്ങളിൽ പൊതുയിടങ്ങളിൽ പോലും ചുണ്ടുകൾ കോർക്കാൻ ഭയപെടാത്ത...
  • Raji Chandrasekhar :: സ്നേഹവും കടപ്പാടും ബാക്കി
    സ്നേഹവും കടപ്പാടും ബാക്കി  ബഹുദൈവവിശ്വാസവും വിഭിന്നങ്ങളായ ആരാധനാരീതികളും ജീവിത സമ്പ്രദായങ്ങളും ആചാരങ്ങളും വ്യത്യസ്ത വേഷഭാഷാഭൂഷാദികളും ഒക്കെയുൾക്കൊള്ളുന്ന സാംസ്കാരിക ദേശീയതയാണ് നമ്മുടെ പാരമ്പര്യത്തിന്‍റെ ഉള്‍ക്കരുത്ത്. അത് എകശിലാമതങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും പോലും സ്നേഹത്തോടെ സ്വീകരിച്ചു പരിപോഷിപ്പിക്കുന്നു. അധിനിവേശമോഹവുമായെത്തിയ പലരും പലതും നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിൽ സർവാത്മനാ ലയിച്ചു ചേർന്നിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷുകാർ സ്വാര്‍ത്ഥതാൽപര്യാർത്ഥം വിത്തുപാകിയ ഭിന്നിപ്പിന്‍റേയും വെറുപ്പിന്‍റേയും തിരുത്തപ്പെടേണ്ടുന്ന ആശയത്തെറ്റുകൾ ഇനിയും അവശേഷിക്കുന്നുമുണ്ട്. കാലഗതിയുടെ ഇത്തരം...
  • Sidheek Subair :: സൗഹൃദത്തിന്‍റെ തുമ്പിക്കൈ
    സൗഹൃദത്തിന്‍റെ തുമ്പിക്കൈ സൗഹൃദം എന്ന വാക്കിന്‍റെ അര്‍ത്ഥതലങ്ങള്‍ വീണ്ടുവിചാരപ്പെടുന്ന എന്‍റെ ജീവിതത്തിലേയ്ക്ക് ശുഭ്രനക്ഷത്ര ദീപ്തിയായി തെളിയുന്ന  ഒരു സാന്നിധ്യമുണ്ട്.   കവിതയുടെ നാള്‍വഴിയിലൂടെ ഈരടികളായി ഒഴുകിത്തുടങ്ങിയിട്ട് 90 ദിനങ്ങള്‍ ആവുന്നതേയുള്ളു.  2019 സെപ്റ്റംബര്‍ 8 ന് രാവിലെ 9.00 മണിയോടെയാണ് അദ്ദേഹത്തെ  കാണാനായി ഞാന്‍ ആ വീട്ടിലെത്തിയത്. ശ്രീ. അനില്‍ ആര്‍ മധുവും അവിടെയുണ്ടായിരുന്നു,  പിന്നെയങ്ങോട്ടുള്ള ഒരു ദിവസവും അവിടെ ചെല്ലുകയോ, ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാതെ കടന്നു പോയിട്ടില്ല എന്നത് അത്ഭുതമായി തോന്നുന്നു. തനിക്കൊരു നിലപാടുള്ള ഏതു ...
  • Anu P Nair :: കല്യാണം കഴിക്കുന്നത് എന്തിന് ?
    കല്യാണം കഴിക്കുന്നത് എന്തിന് ? പ്രിയപ്പെട്ട എഡിറ്റർ, കഴിഞ്ഞ ദിവസം താങ്കളും എന്നോട് ആ ചോദ്യം ചോദിച്ചു. കല്യാണം കഴിച്ചില്ലെങ്കിൽ ഇപ്പോ എന്താന്ന്. അല്ലെങ്കിൽ എന്തിനാ കല്യാണം കഴിക്കുന്നത് എന്ന്. ഞാനും ചിലരോടൊക്കെ ചോദിക്കാറുണ്ട് ''എന്തിനാ നിങ്ങൾ കെട്ടിയത്'' എന്ന്. ചില സുഹൃത്തുക്കൾ അവരുടെ ഭാര്യമാർ വിളിക്കുമ്പോൾ ഫോൺ എടുക്കാതെ കട്ട് ചെയ്യാറുണ്ട്. അപ്പോഴാണ് ഞാൻ ഇങ്ങനെ ചോദിക്കാറ്. ഈ അടുത്ത് എന്‍റെ ഒരു സുഹൃത്ത് പറഞ്ഞു കല്യാണം കഴിക്കുന്നതൊന്നുമല്ല വിജയത്തിന്‍റെ മാനദണ്ഡമെന്ന്. പണ്ട് MA യ്ക്ക് പഠിക്കുമ്പോൾ  ഒരു സഹപാഠി പെൺകുട്ടി ചോദിച്ചു  ''നീ പെണ്ണുകെട്ടീട്ട്  എന്ത് കാട്ടാനാടാ'' എന്ന്....
  • Prof N prasannakumar :: കവിതകളുടെ ഇമ്പവും കമ്പവും
    അത്ഭുതപ്പെടുത്തുക, ആകര്‍ഷിച്ചടുക്കുക, അലിയിച്ചു ചേര്‍ക്കുക, അനശ്വരമാക്കുക - മനുഷ്യമനസ്സില്‍ സംഭവിക്കുന്ന ഒരു മഹാപ്രതിഭാസമാണ് ഇത്. സനാതനധര്‍മ്മത്തിന്‍റെ മുഖമുദ്രയും പ്രഥമ പൂജനീയനുമായ ശ്രീ മഹാഗണപതി അശ്രേണിയിലുള്ള ഒരു മധുര സ്വരൂപമാണ്. തുമ്പിയും കുടവയറും ഒന്നരക്കൊമ്പും വട്ടക്കാതുമൊക്കെയായി വിഘ്‌നവിനാശകനായി വിലസുന്ന മഹാഗണപതിയുടെ രൂപം അതീവഹൃദ്യമായ ഒരു കൗതുകമാണ്. ഭാരതീയ ഭക്തി സങ്കല്‍പ്പത്തിലേക്ക് മനുഷ്യരെ കൈ പിടിച്ചടുപ്പിക്കാനുള്ള ഒരിഷ്ടം. കൗതുകത്തിന്‍റെ പിന്നിലെ കഥ ചോദിക്കാത്തവരായി ആരുമുണ്ടാവില്.ല മുത്തശ്ശിമാരുടെ കഥാകഥനത്തിന്‍റെ ചുരുളഴിയുന്നിടത്ത് നിന്ന് തുടങ്ങി ഈശ്വരീയമായ ഒരു ദിവ്യ...
  • Jayan Pothencode :: പ്രണയത്തിന്‍റെ കടല്‍ച്ചുഴികള്‍
    പ്രണയത്തിന്‍റെ കടല്‍ച്ചുഴികള്‍ പ്രണയത്തെ അതിന്‍റെ എല്ലാ തീവ്രതയോടെയും അടയാളപ്പെടുത്തുന്ന കവിതകളാണ് ശ്രീ സിദ്ദിഖ് സുബൈറിന്‍റെ ‘അഴിയാമഷി’ എന്ന കവിതാ സമാഹാരം.  പ്രണയ കവിതകള്‍ക്കുവേണ്ടിയാണ് കവി തന്‍റെ തൂലിക കൂടുതലും ചലിപ്പിച്ചിരിക്കുന്നത്.  കണ്ണുനീരായും മന്ദസ്മിതമായും പ്രണയത്തിന്‍റെ സൗന്ദര്യം നമുക്ക് ഈ കവിതകളില്‍ കാണാം.  ഒരുപക്ഷെ ‘പ്രണയത്തിന്‍റെ കടല്‍ച്ചുഴിയില്‍’ അകപ്പെട്ടുപോയ കവിയുടെ ജീവിതമാകാം ഈ കവിതകളില്‍. പ്രണയത്തിലാണ് മനുഷ്യന്‍റെ ജീവിതം അനര്‍ഗളമായി പ്രവഹിക്കുന്നത്.  സാക്ഷാല്‍ പരമശിവന്‍പോലും പാര്‍വ്വതിയുടെ പ്രണയത്തിന് അടിമയായിരുന്നു. ‘പ്രണയം...
  • Anu P Nair :: ഡേയ് എഡിറ്ററെ....
      Image Credit :: https://en.wikipedia.org/wiki/Technopark,_Trivandrum ഡേയ് എഡിറ്ററെ, ഓ സോറി സാർ. പഴയ ടെക്കി ലൈഫ് ഓർത്തു പോയി. അതുകൊണ്ടാണ്  ഒരു റിട്ടയേർഡ് പീസായ താങ്കളെ 'ഡേയ്' എന്നൊക്കെ വിളിച്ചത്. ഇനി ഒന്നേന്നും പറഞ്ഞ് തുടങ്ങാം. ബഹുമാനപ്പെട്ട എഡിറ്റർ, അതെ ടെക്കിയായിരുന്നു ഞാൻ. കാലക്കേട് വന്ന് സാക്ഷാൽ പരമശിവനും ചെളിക്കുണ്ടിൽ കിടന്ന കഥ പണ്ട് ബാലരമയിൽ വായിച്ചിരുന്നു (താങ്കളെപ്പോലെ ഇതിഹാസങ്ങൾ അരച്ച് കലക്കി കുടിച്ച ആളല്ല ഞാൻ. നമ്മക്ക് ബാലരമയേ ഉള്ളൂ അന്നും ഇന്നും ) അപ്പൊ ഇനി പറയാൻ വന്ന കാര്യം പറയാം. ടെക്കി ലൈഫിൽ നിന്ന് ആറ്റികുറുക്കി എടുത്തതാണ്. പറയുമ്പോ എല്ലാം പറയണമല്ലോ ശുദ്ധ...
  • Sudhakaran Chanthavila :: മലയാള കവിതയുടെ വഴി എങ്ങോട്ട് ?
    Sudhakaran Chanthavila മലയാള കവിതയുടെ വഴി എങ്ങോട്ട് ? ആര്‍ക്കും കയറി നിരങ്ങാവുന്ന സാഹിത്യര०ഗമായി കവിത മാറി. കവിതയെ മലീമസപ്പെടുത്തിയതില്‍ മുഖ്യപങ്ക് നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്കു തന്നെ. അതില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്ക്കാനാവില്ല. കവിതയെന്തെന്നറിയാത്തവര്‍ കവിത എഡിറ്റുചെയ്താലുണ്ടാകുന്ന ഗതികേടില്‍ അകവികളായ അധികം പേര്‍ മഹാകവികളായി അംഗീകരിക്കപ്പെട്ടു. പദബോധമോ ഭാഷാശുദ്ധിയോ ശയ്യാഗുണമോ തുടങ്ങി യാതൊന്നും കാവ്യരചനക്ക് അടിസ്ഥാനഗുണങ്ങളല്ലെന്നുവന്നു.  പുതുകവിത.....പുതുകവിത എന്ന ആലങ്കാരികത്വം പറഞ്ഞ് കുറേ അല്പജ്ഞാനികള്‍ അഹങ്കരിക്കുന്നു. ഇന്നുവായിച്ച കവിത...ഇന്നലെ വായിച്ച കവിത....ഈ ആഴ്ച...
  • Anu P Nair :: ഒരു അവാർഡ്‌ കിട്ടി !!
    ഒരു അവാർഡ്‌ കിട്ടി !! പ്രിയപ്പെട്ട പത്രാധിപരെ, അല്ല ഈ ഓൺ ലൈൻ മാസികേടെ എഡിറ്ററെ പത്രാധിപർ എന്ന് സംബോധന ചെയ്യുന്നത് ശരിയാണോ സാർ. വിവരമുള്ള ആരോടെങ്കിലും അന്വേഷിക്കേണ്ടിയിരിക്കുന്നു. അതെന്തായാലും പിന്നെ സംസാരിക്കാം. ഈ കത്ത് ഒരു സംശയം തീർക്കാനാണ്. സംശയമല്ല, താങ്കളുടെ ഒരു ഉപദേശമാണ് എനിക്ക് വേണ്ടത്. പ്രശ്നം ഇതാണ്... - ഈ ഫേസ്ബുക്ക്, വാട്സ് ആപ്പ് ഇമ്മാതിരി കുന്തങ്ങളൊക്കെ ഡിലീറ്റ് ചെയ്യുന്നതല്ലേ നല്ലത് . ? ഇപ്പോ എന്ത് പറ്റീന്നല്ലേ താങ്കൾ ആലോചിക്കുന്നത്. എനിക്ക് ഈ മാസം മൂന്നാം തീയതി ഒരു അവാർഡ് കിട്ടി. ഇച്ചിരി മുന്തിയ അവാർഡാ. (അതു കൊണ്ട് കുട്ടപ്പൻ സഖാവിനോട് പോലും പറഞ്ഞില്ല. ചിലവ് ചോദിക്കും !!) . അതീ...
  • K V Rajasekharan ::നക്സലിസം: കാനവും രമേശും തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവർ
    വഴിമുട്ടി വയനാടെത്തിയ രാഹുലിന്‍റെ വഴിയേ തന്നെയോ നക്സലൈറ്റുകളുടെയും വരവ്?  ഗതികെട്ടാൽ അരി കിട്ടാനിടയുള്ളിടത്തേക്ക് ഒരോട്ടം! അതോ അതിനപ്പുറം ബംഗാളിൽ മമതാ ബാനർജി പരീക്ഷിച്ച് വിജയിച്ച രണതന്ത്രമോ കുതന്ത്രമോ ഒന്ന് ശ്രമിച്ചു നോക്കാമെന്നൊരു മോഹമോ?  ബിജെപിയേയും സിപിഎമ്മിനെയും എതിർക്കുന്ന കേരളത്തിലെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ അവയുടെ നേതാക്കളിൽ ചിലർക്കെങ്കിലുമോ അങ്ങനെയെങ്ങാനും തോന്നിത്തുടങ്ങിയോ? കാടിനുള്ളിൽ മുഖം വെളിപ്പെടുത്താതെ ചൈനയുടെ താത്പര്യം സംരക്ഷിക്കുവാൻ രാജ്യദ്രോഹം തൊഴിലാക്കി സ്വീകരിച്ച നക്സൽ  പ്രതിലോമകാരികളുടെ പേശിമിടുക്കും കീശമിടുക്കും ഇസ്ലാമിക തീവ്രവാദികളുടെയും വർഗീയവാദികളുടെയും...
  • Channankara Jayaprakash :: എപ്പോഴും നീയൊരു സല്ലാപശല്യക്കാരിയാണ്
    (ശ്രീ രജി ചന്ദ്രശേഖര്‍ സാറിന്‍റെ പ്രാണദാഹം എന്ന കവിതയ്ക്ക് ഒരാസ്വാദനം) നിദ്രാവിഹീന രാത്രികളില്‍ അവള്‍ പതിയെ അടിവെച്ചടുക്കുന്നു.  തന്‍റെ  മനസ്സിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു കുടിയേറുന്നു. അവളെനിയ്ക്ക് ആരാണ്?  അറിയാന്‍ ശ്രമിച്ചിട്ട് ദുരൂഹമായി തുടരുന്ന പ്രഹേളികയാണവള്‍.  അവളെ ഞാന്‍ എന്തു വിളിയ്ക്കും?  നീ എന്തായാലും എന്നില്‍ തേനും വയമ്പും ചാലിച്ചു നല്‍കുന്നവള്‍.  നിന്നിലൂടെ ഞാനെന്‍റെ അസ്ഥിത്വം അറിയുന്നു.  നീ അറിവിലുമേറി അറിയുന്നവളാണ്. വാക്കുകളിലൂടെ ഉമ്മവച്ച് എന്നെ ഉന്മാദത്തിന്‍റെ സീമാതീതാനന്ദത്തില്‍ ആറാടിക്കുന്നവള്‍ നീ തന്നെ. ...
  • Kaniyapuram Nasirudeen :: മധുശലഭം മധുവൂറും കുടവൂർ കവിതകൾ
    തിരുവനന്തപുരം ജില്ലയിലെ തോന്നക്കൽ കുടവൂർ സ്വദേശി പ്രജിത്ത് കുടവൂർ എഴുതിയ കവിതാസമാഹാരമാണ് മധുശലഭം. കുട്ടികൾ ക്ക് വളരെ എളുപ്പത്തിൽ വായിക്കാനും മനപാഠമാക്കാനും ചൊല്ലാനും കഴിയും വിധമാണ് ഇതിലെ വരികൾ കോർത്തിണക്കി യിട്ടുള്ളത്. ഉറുമ്പുകൾ വരിവരിയായി ഘോഷയാത്ര പോകുന്ന രംഗത്തെ ചിത്രീകരിച്ചു കൊണ്ടാണ്‌ ആദ്യ കവിത. ഒരുനിരയിരുനിര പലനിരയായി എന്ന് തുടങ്ങുന്ന കവിത കേൾക്കാൻ ഹൃദ്യം. ചൊല്ലാൻ അതിലേറെ ആനന്ദം   സർവ്വോപരി അവയുടെ സഞ്ചാരത്തിൽനിന്ന് നാം പാഠം പഠിക്കേണ്ടതുണ്ടെന്നും കവി പറയുന്നു. മറ്റുള്ളോർക്ക് കണ്ടു പഠിക്കാൻ ഒത്തൊരുമിച്ച് നടക്കുന്നു..... അമ്പിളി അമ്മാവൻ, വണ്ട്, കൊമ്പനാന, തത്തമ്മ, കൊക്കമ്മാവൻ തുടങ്ങി...
  • K V Rajasekharan ::സമദൂരം, ശരിദൂരം, ബഹുദൂരം
    ശാഖകളിൽ  നിന്നും ശാഖകളിലേക്കും മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് ചാടുന്ന കുരങ്ങന്മാർ ഇരിക്കുന്നിടവും എത്തേണ്ടിടവും തമ്മിലുള്ള  ശരിദൂരം കണക്കാക്കിത്തന്നെ ചാടണം. സമദൂരം കണക്കാക്കി ചാടിയാൽ നടുവിൽ വീഴും, നടുവൊടിയും. പലതവണ നടുവിനൊടിവുണ്ടായാൽ പിന്നീട് ദൂരം കണക്കാക്കിയിട്ടും ചാടാൻ ശ്രമിച്ചിട്ടും കാര്യവുമില്ല. പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന ഗതികെട്ട അവസ്ഥയിലെത്തി വഴി മുട്ടും. ഗതികെട്ടാൽ പുലി പുല്ലും തിന്നും.   കുരങ്ങ് ഇഞ്ചിയും തിന്നൂം. ഇഞ്ചിതിന്ന കുരങ്ങിരിക്കുന്ന കൊമ്പിന്‍റെ താഴെ തണലു തേടി പോകരുത്.  കുരങ്ങ് കുലുക്കുന്ന കമ്പിൽ നിന്നും അടർന്നു വീഴുന്ന...
  • Anil R Madhu :: നല്ലെഴുത്തിന്‍റെ വഴികള്‍
    (ചെമ്പട്ടുടുക്കുമെന്‍ കാളീ... അവതാരിക) മലയാളമാസിക ഓൺലൈൻ ഒരു പുസ്തകംപ്രസിദ്ധീകരിക്കുകയാണ്. എഴുത്തിന്‍റെ വേറിട്ട വഴികളിൽ കൂടി യാത്ര ചെയ്യുമ്പോള്‍, പുസ്തകവായനയിൽ നിന്നും വായനക്കാരൻ അകലുന്ന കാഴ്ച്ച കാണുന്നു, എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടിയെത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയെയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. ആ വായന ഗൗരവമുള്ളതും നമ്മുടേതുമാക്കാൻ...
  • K V Rajasekharan :: ഗോഡ്സെ: വ്യാജ ഗാന്ധിയൻമാർക്കും സഖാക്കൾക്കും ദൈവം
    "അണ്ടനടകോടൻ എമ്മനും തൊമ്മനും  യൂത്തിന്‍റെ മൂത്തൊരു കരിങ്കാലിക്കരുണനും  അമ്മിണിയമ്മേടെ അമ്മായിയപ്പന്‍റെ  പുന്നാരപ്പൊന്നുമോൻ അച്യുതമേനോനും …..".  മാക്സിസ്റ്റുകളുടെ സുവർണ്ണകാലഘട്ടത്തിൽ, ഇളംകുളത്തു മനയ്ക്കലെ ശങ്കരൻ നമ്പുതിരിപ്പാട് ഒന്നു തീരുമാനിച്ചു. ഏതു ചെകുത്താനെ കൂട്ടുപിടിച്ചിട്ടായാലും കോൺഗ്രസ്സെന്ന ബൂർഷ്വാ പാർട്ടിയെ കെട്ടുകെട്ടിക്കും,  ശുദ്ധ ആഢ്യൻ നമ്പൂതിരിയായ സഖാവ് നോം തന്നെ അടുത്ത കേരള മുഖ്യമന്ത്രി!  പിന്നെ നാട്ടിൽ കണ്ട അണ്ടനടകോടൻമാരെയും അവരുടെ രാഷ്ട്രീയ പാർട്ടികളെയും വട്ടമിട്ടു പിടിച്ച് കൂടെ കൂട്ടി സപ്ത കക്ഷി മുന്നണിയുണ്ടാക്കി. നമ്പൂതിരി സഖാവ് 1967 ൽ...
  • Anu P Nair :: ഓർമ്മപ്പെടുത്തല്‍
              കവിത, ഗദ്യത്തിലും പദ്യത്തിലുമാകാം. അതിനൊരു താളവുമുണ്ടാകും. മാനുഷിക വികാരങ്ങളുടെ Spontaneous overflow ആണ് കവിതയെന്നും നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ആ overflow ആണ് കവിതയുടെ താളം. വയൽക്കാറ്റു കൊള്ളാം എന്ന കവിതയും താളബദ്ധമാണ്.           വയൽക്കാറ്റ് കൊള്ളുക എന്നത് ഇന്നത്തെ തലമുറയെ സംബന്ധിച്ചടത്തോളം ഒരു അത്ഭുതമാണ്. പണ്ടൊക്കെ പാടത്തു നിന്ന് പാഠശാലയിൽ എത്തിയിരുന്നെങ്കിൽ ഇന്ന് പാഠശാലയിൽ നിന്ന് പാടത്തു പോകേണ്ട ഗതികേടാണുള്ളത്. വയലുകൾ മ്യൂസിയമായി സംരക്ഷിക്കപ്പെടുന്ന കാലം അകലെയല്ല .           ''കരൾക്കാമ്പിലെ...
  • Ameer Kandal :: വാക്കിന്‍റെ കല
    Ameer Kandal, Raji Chandrasekhar           വാക്കിന്‍റെ പൊരുളാണ് കവിത. കവിത ആസ്വാദ്യതക്കപ്പുറം ചില ഉണർത്തലുകളോ ചൂണ്ടുപലകകളോ ആവുക സാധ്യമാണ് എന്നതിന്‍റെ ഉത്തമ ഉദാഹരമാണ് ശ്രീ. രജി മാഷിന്‍റെ വയൽക്കാറ്റ് കൊള്ളാം എന്ന കവിത.           കവിത എന്നത് വാക്കിന്‍റെ കലയായും വ്യവഹരിക്കപ്പെട്ടിട്ടുണ്ട് .വാക്കിന്‍റെ വിരൽ തൂങ്ങി നടക്കുന്ന കവികൾ അതിന്‍റെ ജ്വാലകളെ ഊതിത്തെളിച്ച് കവിതയുടെ മാമ്പൂക്കൾ കത്തിക്കുന്നു. തീർച്ചയായും കവി ശ്രീ രജി ചന്ദ്രശേഖറിന്‍റെ വരികളിൽ ഇത് തെളിഞ്ഞ് കാണാം.         ...
  • Kaniyapuram Nasirudeen :: തുരുമ്പിക്കാത്ത വാക്കുകള്‍
    Nasarudeen, Ameer Kandal Raji Chandrasekhar ഏതൊരു കവിയുടെയും ഉള്ളിന്‍റെയുള്ളിൽ പ്രതീക്ഷയുടെ നാമ്പ് ഉണ്ടാകും. നമ്മുടെ നാട് നാശത്തിന്‍റെ വക്കിലേക്ക് എടുത്തെറിയപ്പെടാനൊരുങ്ങുമ്പോഴും വലിയ പ്രതീക്ഷയുമായി കഴിയുന്നവനാണ് യഥാർത്ഥ കവി. അതു തന്നെയാണ് കവികളുടെ പ്രത്യേകതയും. അതിനൊരു ഉത്തമ ദൃഷ്ടാന്തമാണ് രജി ചന്ദ്രശേഖര്‍ എന്ന കവിയും വയല്‍ക്കാറ്റു കൊള്ളാം എന്ന കവിതയും. വെറുതെ പാടാൻ മാത്രമല്ലല്ലോ അവന്‍റെ/അവളുടെ ജന്മദൗത്യം. സമൂഹം പിഴവിലേക്ക് ചാടിയടുക്കാനൊരുങ്ങാതെ കാത്തു രക്ഷിക്കാൻ വാക്കാകുന്ന ചാട്ടുളി എടുത്തു പ്രയോഗിക്കാൻ കഴിവുള്ളവനാണ് കവി.     നമ്മുടെ നാട് മാന്യമാകേണ്ടതിന് പകരം...
  • K V Rajasekharan :: രാഹുൽ ഇമ്രാന് വേണ്ടി ഇംഗ്ലീഷ്പടിപ്പുരയിലോ?
    Image Credit :: https://www.google.com/imgres?imgurl=https://ichef.bbci.co.uk/news/660/cpsprodpb/E3B0/production/_107088285_054158544.jpg&imgrefurl=https://www.bbc.com/news/world-asia-india-48391041&docid=abIUCZ43TemvZM&tbnid=1WiklwjqB-9_-M:&vet=1&w=660&h=371&hl=en-US&source=sh/x/im പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയുടെ പ്രസിഡന്‍റ് സീ ജിൻപിംഗുമായി തന്‍റെ രണ്ടാം അനൗപചാരിക ഉച്ചകോടിക്കായി തിരഞ്ഞെടുത്തയിടം മഹാബലിപുരമാണ്.  ആയിരത്തിയഞ്ഞൂറു വർഷങ്ങൾക്കു മുമ്പുള്ള ചരിത്രപരമായ ബന്ധങ്ങളുടെ സ്മരണകളെ, പുതിയ കാലത്തെ ഇൻഡ്യാ-ചൈനാ നയതന്ത്ര ബന്ധങ്ങളുടെ ഇഴയടുപ്പിക്കുവാൻ,...
  • Anil R Madhu :: ഉടയാട വിൽക്കാതെ നിൽക്കുന്നവൻ.
    Image Credit :: Gopika K S സ്വാർത്ഥമോഹക്കാറ്റാണിതഗ്നി, ഏതോ വിപത്തിനെ കാക്കുന്ന സ്വപ്നം. മേധങ്ങളിൽ രാവിന്‍റെ ഈണപ്പൊരുൾ തേടി, ഉടയാട വിൽക്കാതെ നിൽക്കുന്നവൻ. ആരാണു രാജാവ്, ഞാൻ, പിന്നെ നീയും, വിളിക്കും നായാട്ടിനീണം, ഹൈന്ദവം, ഹിന്ദുത്വമാവും എങ്കിലും ഈണമാകാതിരിക്കണം നാടിന്ന്, സൈന്ധവം മല കയറി എത്തണം, സിന്ധിന്‍റെ നാഡികൾ മിടിക്കണം, സ്വത്വബോധം നിരക്കണം, ആത്മാവിലഗ്നി ചിതറണം, ജ്വാലയായ് പടരണം. രണം വേണ്ട, രമ്യത ലഹരിയാകണം. രാജാവിനെന്തു കേമത്വം, ഉണ്ടല്ലോ ചൊറിയുന്ന വാക്കും, മറിഞ്ഞ മരം പോലെ മരവിച്ച മനസും. ആർദ്രമില്ലാത്തിടങ്ങളിൽ ആരു നീട്ടിത്തകർക്കുന്നു വമ്പുകൾ. പുത്തൻ ഉടയാടകൾ, വപുസിന്‍റെ രാഗ...
  • Sidheek Subair :: മോക്ഷമേകും കാലസരിത്ത്....
    ചെമ്പട്ടുടുക്കുമെൻ കാളീ, നിന്‍റെ അമ്പലവാതിലിൻ പാളീ പാതി തുറന്നുള്ളു കാളീ, നിത്യം ഭീതിയിലാഴ്ത്തുന്നൊരാളീ... ആലാപനം :: Sidheek Subair രജി മാഷിന്‍റെ (ശ്രീ രജി ചന്ദ്രശേഖര്‍) ഈ നാലുവരിക്കവിത വായിച്ചപ്പോള്‍ എഴുതണമെന്നു തോന്നിയ ചില കുഞ്ഞുകാര്യങ്ങള്‍... - 1 - ചെമ്പട്ടുടുത്ത കാളിയെ നിത്യകാമുകിയായി കാണുകയും ഉപാസിക്കുകയും ചെയ്യുന്ന കവിയുടെ കരളു കലങ്ങിയുയരുന്ന നിലവിളിയാണ് - ചെമ്പട്ടുടുക്കുമെന്‍ കാളീ...  കാളിയില്‍ കാമുകിയേയും കാമുകിയില്‍ കാളിയേയും ദര്‍ശിക്കുന്ന, അദ്വൈത (രണ്ടല്ല, ഒന്നെന്ന) ബോധമാണിവിടെ പ്രകടമാവുന്നത്. ഈ കാളി, മറ്റാരുടേതുമല്ല, കവിയുടെ മാത്രം....
  • K V Rajasekharan :: ഗാന്ധിക്ക് ചുറ്റും വേലികെട്ടാൻ വരുന്നവരെ പിടിച്ചു കെട്ടണം
    'മഹാത്മാ ഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം' എന്ന തലക്കെട്ടോടെ  രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ സർസംഘ് ചാലക് ഡോ മോഹൻ ഭഗവത്തിന്‍റെ വാക്കുകൾ 'മാതൃഭൂമി' ഗാന്ധി ജയന്തി ദിനത്തിൽ പ്രസിദ്ധീകരിച്ചു.  അതിൽ അസാധാരണമായി ഒന്നുമില്ല. കാരണം ഗാന്ധിയൻ സമരരീതികളോടും ഗാന്ധിയൻ ശരികളോടും ആദരപൂർവ്വം വിയോജിക്കുമ്പോൾ തന്നെ തന്‍റെ ശരികളെ പിന്തുടരുന്നതിൽ ഗാന്ധിജി പുലർത്തിയ പ്രതിബദ്ധതയും വ്യക്തിപരമായ സത്യസന്ധതയും നിർഭയത്വവും സമാജത്തിലെല്ലാരെയും മാനിച്ച് മനസ്സോടടുപ്പിച്ച് സമരപാതയിൽ കൂടെ കൂട്ടുന്നതിന് കാണിച്ച സംഘടനാശേഷിയുടെ മെയ് വഴക്കവും കണ്ടു പഠിക്കേണ്ടതാണെന്ന് പണ്ടേ കണ്ടെത്തിയിട്ടുണ്ട് രാഷ്ട്രീയ...
  • Sidheek Subair :: വേഷം കെട്ടലുകളുടെ ലോകം
    ശ്രീ രജി ചന്ദ്രശേഖറിന്‍റെ, വാനവെണ്‍വെളിച്ചം എന്ന കവിതയ്ക്കു ജീവിത സത്യത്തിന്‍റെ "വെൺ വെളിച്ചം" പരത്താൻ കെൽപ്പുണ്ട്. എല്ലാത്തരം വല്ലായ്മകളെയും വെല്ലാൻ കരുത്തുള്ളതാവണം കവിത. വീഴ്ത്താനും വാഴ്ത്താനും പലതരം വമ്പുകള്‍ പറയാനും ലോകം മിടുക്കുകാട്ടുമ്പോൾ യഥാർത്ഥ ജീവിതരഹസ്യത്തിന്‍റെ 'വൻ പൊരുൾ' തിരയുന്ന കവി, അതിലൊന്നും ഉൾചേരാതെ വാണീ വാഗ് വൈഭത്തിൽ അനുരക്തനായി സ്വയം സമർപ്പിക്കുകയാണ്, സ്വയം ഉരുകുകയാണ് . 'വല്ലാത്ത വേഷം വിളിച്ചു വേഗം' എന്നു തുടങ്ങുന്ന വരികൾ തന്നെ വല്ലാത്തൊരനുഭവസ്ഥലിയായി ഉരുവം കൊള്ളുന്നു. വല്ലാതെ തോന്നാവുന്ന ഒരു വാക്കിനപ്പുറം 'വല്ലാത്ത' എന്ന മൊഴി പകരുന്നത് എല്ലാ...
  • Anil R Madhu :: മൂന്നു ഭാവങ്ങൾ - മൂന്നു കാലങ്ങൾ
    കവിയും ലേഖകനും രജി ചന്ദ്രശേഖറിന്‍റെ കവിത വയൽക്കാറ്റ് കൊള്ളാം,  മൂന്നു ഭാവങ്ങൾ - മൂന്നു കാലങ്ങൾ കവിത അറിയുന്നത് അതിന്‍റെ ആസ്വാദനത്തിലൂടെയാണ്, ആസ്വാദനമാണ് ഒരു സൃഷ്ടിയെ നിലനിർത്തുന്നതും. കവിയുടെ നിശ്ചയദാർഢ്യം തന്നെയാണ് കവിത. കരിഞ്ഞുണങ്ങിയാലും പ്രതീക്ഷയുടെ പുതുനാമ്പ് മുളക്കുമെന്നത് ജീവിതത്തിലും കാവ്യ ജീവിതത്തിലും നാം പുലർത്തണമെന്ന ഉദ്ബോധനം കൂടിയാണീ കവിത. കവിസഹജമായ ആർദ്രത കവിതയുടെയും മനസാകുകയാണിവിടെ. കവിത കൽപ്പനയാണോ? ആണെങ്കിൽ അത് ശരിയാകുന്നതാണ് വയൽക്കാറ്റ് കൊള്ളാം എന്ന കവിത. അതോ കവിത നോവാണോ? എങ്കിൽ വയൽക്കാറ്റ് അതിനും ബലമേകും. വെറും കൽപ്പനയും നോവും ഉണ്ടെങ്കിലും കവിത പിറക്കില്ല....
  • K V Rajasekharan :: അടൂർ, വഴിയേ പോകുന്ന വയ്യാവേലിയെ അതിലെയങ്ങ് വിട്ടാൽ പോരേ?
    ജയ്ശ്രീരാമെന്ന മന്ത്രധ്വനിയ്ക്കെതിരെ ഒപ്പിട്ട കൂട്ടർ ബീഹാറിലെ മുസാഫിർപൂരിലെ ഒരു കീഴ്കോടതിയിൽ കേസ്സിൽ പെട്ടിരിക്കയാണ്.  ഇവർ ഒപ്പിട്ട് അയച്ച കത്ത് ഭാരതത്തിന്‍റെ പ്രതിച്ഛായ തകർക്കുന്നതാണെന്നും വിഘടനവാദികൾക്ക് സഹായമേകുന്നതാണെന്നും രാജ്യത്ത് പൊതുവികാരം രൂപപ്പെട്ടു.   ആ വികാരത്താൽ പ്രേരിപ്പിക്കപ്പെട്ട് സുധീർകുമാർ ഒജ്ജ - യെന്നൊരാളാണ് കേസുമായി കീഴ്കോടതിയിലേക്കു നീങ്ങിയത്. അതേ തുടർന്നാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് സൂര്യകാന്ത് തിവാരി തുടർ നടപടികൾക്കുത്തരവിട്ടത്.  ഒപ്പിട്ട കൂട്ടരുടെ കയ്യിലിരുപ്പ് കൊള്ളരുതാത്തതാണെന്ന കാര്യത്തിൽ സംശയം ഒട്ടുമില്ലാത്തവർക്കും അങ്ങനെയൊരു കോടതിക്കേസ്സ്...
  • Ruksana Kakkodi :: മാണിക്യവീണാവരങ്ങൾ
    പ്രശസ്ത കവിയും പത്രപ്രവർത്തകനുമായ രജി ചന്ദ്രശേഖർ എന്ന ഞങ്ങളുടെ രജിമാഷ് കവിതാ രചനയിൽ വളരെ മുൻപന്തിയിൽ തന്നെയാണ്. താളബോധത്തോടെ എഴുതുന്നതൊക്കെയും സാധാരണക്കാരനു പോലും കവിത ഇഷ്ടപെടാൻ പാകത്തിലുള്ളതാണ്. കുറഞ്ഞ വരികളിൽ അർത്ഥസമ്പുഷ്ടമായ കവിതയിൽ തനിക്ക് പറയാനുള്ള കാര്യം രജി മാഷ് ഒളിപ്പിച്ചിരിക്കുന്നു. "വയൽക്കാറ്റു കൊള്ളാം" എന്ന ഈ കവിതയിൽ നാളെയുടെ സ്വപ്നമാണ് ദർശിക്കാനാവുന്നത്. "തുരുമ്പിച്ച പാഴൊച്ച പോലെ പാടുന്ന പാട്ടല്ല, കലമ്പുന്ന കാമവുമല്ല, വെറുതെ ഭ്രാന്ത് പറയുന്നത് പോലെയുമല്ല" പ്രണയം എന്ന് കവി മനോഹരമായി ഈ നാലു വരികളിൽ ധ്വനിപ്പിച്ചിരിക്കുന്നു. ഇവിടുത്തെ പ്രണയം കാമുകിയോടല്ല, മറിച്ച് കാമുകിയെക്കാൾ അതിലുപരി...
  • Amithrajith :: ഓര്‍മയുടെ നിറം
    ഓര്‍മയുടെ നിറം എന്താണെന്ന് ചോദിച്ചു കൊണ്ട് തന്നെ നമുക്ക് ആസ്വാദനത്തിലേക്ക് കടക്കാം. ചുവപ്പ്, നീല, കറുപ്പ് അങ്ങിനെ പലതുമാകാം. പക്ഷേ, മലയാളിക്കോ  പച്ചയാവാനെ തരമുള്ളൂ. നാട്ടുവഴികളും, പുഞ്ചപ്പാടങ്ങളും കയ്യാലക്കെട്ടുകളും ആല്‍മരങ്ങളും പാടവരമ്പുകളും അങ്ങനെ മനസ്സിനെ ഒരിക്കലും വിട്ടുപിരിയാത്ത ഒരായിരമോര്‍മകള്‍ക്ക്, ആ നിറമല്ലാതെ വേറെ എന്തുണ്ടാകാനാണ്. "ഞരമ്പും തുളച്ചുള്ളിലാഴുന്നതല്ല, തുരുമ്പിച്ച പാഴൊച്ച പാടുന്നതല്ല, കലമ്പുന്ന കാമക്കിലുക്കങ്ങളല്ല, പുലമ്പുന്ന ഭ്രാന്തിൻ കലിപ്പേച്ചുമല്ല." അന്യ ദിക്കുകളില്‍ നിന്നു ശകടം വരുന്നതും നോക്കി ദിനമെണ്ണിയും പണമെണ്ണിയും കാത്തിരിപ്പ് തുടരുന്ന മലയാളിയുടെ മനസ്സിൽ നിന്നും...
  • Mehboob Khan (Mehfil) :: ഒരു തല തിരിഞ്ഞ വായന
    ഏറെ നാളുകള്‍ക്ക് ശേഷം വളരെ കുറഞ്ഞ വരികളില്‍ ഞാന്‍ വായിക്കുന്ന ഒരു നല്ല കവിതയാണ്  ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ പന്ത്രണ്ട് വരി കവിതയായ വയല്‍കാറ്റ് കൊള്ളാം. കവിതകള്‍ക്ക് ആസ്വാദനമെഴുതി ശീലമുള്ള ഒരു വ്യക്തിയല്ല ഞാന്‍. അതുകൊണ്ട് തന്നെ ആസ്വാദനത്തിന്റെ നടപ്പ് ശീലങ്ങളെക്കുറിച്ച ധാരണകളും എനിക്കില്ല. എങ്കിലും വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് പലപ്പോഴും  വായനാനുഭവങ്ങള്‍ എഴുതുകയും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ആ ഒരു ധൈര്യത്തിലാണ് ഇതിന് മുതിരുന്നതും. ഇതിന്‍റെ വായനയില്‍  കവിതയുടെ പോരായ്മയായോ മികവായോ എനിക്ക് ആദ്യം അനുഭവപ്പെട്ടത് അതിന്‍റെ വരികളുടെ എണ്ണമാണ്. വയല്‍ കാറ്റിന്‍റെയും...
  • K V Rajasekharan :: ഹൗദി മോദി! ഭാരതം മോടിയിൽ!
    Image Credit : https://www.livemint.com/politics/news/there-could-be-some-announcement-by-donald-trump-at-howdy-modi-event-1568886413917.html സെപ്റ്റംബർ 22 നു അമേരിക്കയിലെ ഹൂസ്റ്റണിൽ ഭാരതീയ പ്രവാസി സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ് ആഘോഷിക്കയാണ്.  അവിടെ നേരിട്ടും അല്ലാതെയും പങ്കെടുത്ത് ലോകമെങ്ങും ഭാരതീയർ ആനന്ദത്തിലാറാടുന്നതിന് തയ്യാറാകുമ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിന്‍റെ രണ്ടു പക്ഷവും അവിടെ ഭാരതത്തോടു ചേരുകയാണ്.  റിപ്പബ്ളിക്കൻ പക്ഷക്കാരനായ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അവിടെ എത്തും. ഡെമോക്രറ്റുകളുടെ നേതൃനിരയിലെ രണ്ടാമനായ അമേരിക്കൻ കോൺഗ്രസ്സിലെ പ്രമുഖ സാമാജികൻ സ്റ്റെനി...
  • K B Shaji :: കുട നന്നാക്കാനുണ്ടോ?. കുട?
    *കുട നന്നാക്കാനുണ്ടോ?. കുട??* പഴയ ഏഴാംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒരധ്യായം.. 1975 ൽ കേരള പാഠാവലി മലയാളം റീഡർ ആവിഷ്ക്കരിച്ചതോടെ പഴയ ഏഴാംക്ലാസ്സ് പുസ്തകം വെറുതേ വായിച്ച് രസിച്ചതേയുള്ളു. കുട നന്നാക്കുന്നയാളും ഈയംപൂശുകാരനും നാട്ടിൻപുറങ്ങളിൽ ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട് തങ്ങളുടെ നിത്യവൃത്തിക്കായ് തലച്ചുമടുകളുമായി നടന്നിരുന്ന കാലം. വീടുകളിലെ ഇറയത്തോ മുറ്റത്തോ വന്നിരുന്നു ഗൃഹനാഥനുമായി കൂലിക്കണക്ക് പറഞ്ഞുറപ്പിച്ച് പണിയായുധങ്ങൾ എടുത്തു നിരത്തി ഒരുലയുമുണ്ടാക്കി ജോലിചെയ്യുന്നത് കാണാൻ കൗതുകത്തോടെയും ഉത്സാഹത്തോടെയും നിന്നിരുന്ന ബാല്യകാലം. കാരൂർ നീലകണ്ഠപ്പിള്ളയുടെ മുകളിൽ പേരു പറഞ്ഞ കഥയും...
  • K V Rajasekharan :: ഒരു രാജ്യവും ഒരുമയും: ഒരിക്കലും ഒന്നിക്കരുതെന്ന് കരുതുന്നവരും.
    Image Credit :: https://samvada.org/2014/news/indresh-kumar-on-akhand-bharat/ 'ഒരു രാജ്യം, ഒരു ഭരണഘടന'; 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; 'ഒരു രാജ്യം ഒരു നിയമം';  'ഒരു രാജ്യം, ഒരു ഭാഷ';  അങ്ങനെ ഒരു രാജ്യം എന്ന സങ്കൽപ്പത്തിൽ നിന്നുയരുന്ന ഏതാശയത്തെയും എതിർക്കുന്ന ഒരു ദുഷ്ക്രിയ ലോബിയുടെ നിരന്തര ദേശവിരുദ്ധ നിലപാടുകളെ നേരിടേണ്ട പ്രതികൂല സാഹചര്യത്തിലാണിന്ന് ഭാരതം.  ഏകീകരണത്തിന്‍റെ വഴിയിലേക്കുള്ള എല്ലാ മുന്നേറ്റങ്ങളെയും ധ്രുവീകരണത്തിന്‍റെ രാജനൈതികവും പ്രതിലോമകരവുമായ ഇടപെടലുകളിലൂടെ തടസ്സപ്പെടുത്തകയാണിവരുടെ രണതന്ത്രം.   ബ്രിട്ടീഷ് ഭരണകൂടം ആ ഒരു രീതി പ്രയോഗിച്ചത്...
  • Kaniyapuram Nasirudeen :: ലേഖനം :: അമീർ കഥളിലെ "മാഷ്"മരികതകൾ
    Author with Ameer Kandal സമൂഹമാധ്യമങ്ങളിൽ കൊച്ചു കൊച്ചു കുറിപ്പുകൾ എഴുതികൊണ്ടാണ് അമീർ കണ്ടൽ എന്ന കഥാകൃത്ത് മലയാള സാഹിത്യ രംഗത്തേക്ക്  കടന്നു വരുന്നത്‌. കൊഞ്ചിറ ഗവ:സ്കൂളിൽ അദ്ധ്യാപകനായിരിക്കെ തന്നെ  കഥകൾ എഴുതിത്തുടങ്ങിയതായി  അദ്ദേഹം ഓർമ്മിക്കുന്നു. കഥാരംഗം അശ്‌ളീലതയും കാമാഭിനിവേശവും അധർമ്മങ്ങളും കൊണ്ട് വീർപ്പുമുട്ടി കഴിയുന്ന ഒരുകാലത്താണ് ഈ കഥാകൃത്തിന്‍റെ ആഗമനം എന്നത് ഉത്തരവാദിത്തബോധം ഉണ്ടാക്കേണ്ടതാണ്. കേവലം ഒരു അദ്ധ്യാപകൻ എന്നതിനും അപ്പുറത്ത് ആണ് സ്കൂളിലെ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ. പൊതു സമൂഹത്തിൽ പൊതുവിദ്യാലയത്തിന്‍റെ മഹത്വം ബോധ്യപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻ...
  • Sidheek Subair :: വയല്‍ പച്ചപ്പിന്‍റെ ഗ്രാമമുഖം
    രജി ചന്ദ്രശേഖർ ശ്രീ രജി ചന്ദ്രശേഖർ മാഷിന്‍റെ വയൽക്കാറ്റ് കൊള്ളാം എന്ന കവിത, അദ്ദേഹത്തിന്‍റെ കാവ്യജീവിതത്തിന്‍റെ അടയാളപ്പെടുത്തലാണ് എന്നു കരുതുന്നതിൽ തെറ്റില്ല. തന്‍റെ കവിത എങ്ങനെയാണ്,  എങ്ങനെയല്ല എന്ന ബോദ്ധ്യപ്പെടലാണ് ഈ കവിത. നമുക്ക് നഷ്ടപ്പെട്ടു പോകുന്ന 'വയൽക്കാറ്റിന്‍റെ സുഖം' നൽകുന്ന ഗ്രാമമുഖമാണിതിനുള്ളത്. വയൽക്കാറ്റിന്‍റെ സുഖം കവിതയ്ക്കു വേണമെങ്കിൽ - വയൽ പച്ചപ്പായി നിറഞ്ഞ്,  കതിരണിഞ്ഞ നാൾകളെ സമ്മാനിക്കാനാവണം, പട്ടിണി മാറ്റണം, നൻമതൻ സമ്പത്ത് നിറയണം. സംശയമേതുമില്ലാതെ നമുക്ക് പറയാം  ആറ്റിക്കുറുക്കി നമ്മിലേയ്ക്കണയുന്ന ഈ വയൽ...
  • K V Rajasekharan :: ന്യൂനപക്ഷം, മോദി സർക്കാരിന്‍റെ സകാരാത്മക സമീപനം.
    Image Credit :: https://www.dnaindia.com/india/report-modi-govt-walking-extra-mile-to-gain-confidence-of-muslims-bjp-minority-morcha-chief-2680169 ദേശീയതയുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ശക്തികളിലേക്ക്  ജനാധിപത്യ ഭാരതം അധികാരം കൈ മാറിയത് തത്പര കക്ഷികളുടെ ഉറക്കം കെടുത്തി.  മൂക്കുമുറിച്ചും ശകുനം മുടക്കണം എന്നവർ നിശ്ചയിച്ചുറച്ചു. ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയവും ആശങ്കയും വളർത്തുകയായി അവരുടെ രണതന്ത്രം. പക്ഷേ അവരുടെ ദുഷ്പ്രചരണങ്ങളുടെ പുകമറ മാറ്റിയാൽ ന്യൂനപക്ഷ ജനസമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങൾക്കും മറ്റുള്ളവർക്കൊപ്പം അവസരങ്ങൾ ലഭ്യമാക്കുന്നതും അവരുടെ പങ്കാളിത്തം...
  • Sidheek Subair :: മോട്ടോർക്കും നോട്ട്ബുക്കും
    നൗഷാദിക്കാക്ക് വാട്സ്ആപ് ചെയ്തത് ശീർഷകം നൽകുന്ന കൗതുകം രണ്ട് ജീവിതം ഉരുവപ്പെടുന്നതിൽ ചൂണ്ടുപലക ആയതിൻ പൊരുളകം നിറം ചാർത്തുന്നു. കുട്ടിക്കാലം മുതലേ R X 100 എന്ന ബൈക്ക് എനിക്കും വലിയ മോഹമായിരുന്നു.  എൻറെ പ്രിയപ്പെട്ട മാമച്ചി ഗൾഫിൽ നിന്ന് എത്തുമ്പോളെല്ലാം  ഈ സ്വപ്ന വാഹനമാവും എടുക്കുക. അങ്ങനെ അതിൽ ഓടിക്കാൻ മികവു നേടിയും അവൻറെ മുരൾച്ചയും കുതിപ്പും പുകയും ആഹ്ലാദവും പകർന്നു. അദ്ദേഹത്തിൻറെ ലീവ് തീരുമ്പോൾ മനോവേദനയോടെ അവനെ വിറ്റും, അടുത്ത ലീവിനായി നീണ്ട കാത്തിരിപ്പിലൂടെ RX 100 നായി നാളുകൾ വഴി നീളുകയായിരുന്നു.... കാലപ്പകർച്ചകൾ പൊടി പറത്തി അതിലൂടെയും ഇതിലൂടെയും കടന്നുപോയ്ക്കൊണ്ടിരുന്നു. ആ...
  • Sidheek Subair :: മോട്ടോർക്ക്
    പോത്തൻകോട് വെഞ്ഞാറമൂട് ബൈപ്പാസിൽ, പോത്തൻകോട് നിന് അര കി മീ സഞ്ചരിച്ചാൽ എത്താം. ടുട്രോക്ക് ബൈക്കുകൾ മാത്രം പണിയുന്നു. വിദേശത്തു നിന്നും സ്പയർ പാർട്ടുകൾ ആവശ്യമുണ്ടെങ്കിൽ എത്തിച്ച് പണിയും. ഒരു വർഷമായി ഫൈസി മേൽനോട്ടം വഹിക്കുന്നു Faisi --- Sidheek Subair
  • K V Rajasekharan :: ഇന്ദിരയുടെ അടിയന്തിരാവസ്ഥ : കൊലയും കൊല്ലാക്കൊലയും
    അടിയന്തിരാവസ്ഥയുടെ കാലഘട്ടം!  ഇന്ദിരാ ഗാന്ധിയുടെഫാസിസ്റ്റ് ഭരണകൂടം രക്തദാഹിയായി അഴിഞ്ഞാടി. ഭരണഘടന വളച്ചൊടിച്ചു. ഭരണ സംവിധാനങ്ങളെ കാൽകീഴിലിട്ട് ചവിട്ടി ഒതുക്കി. ജീവിക്കുവാനുള്ള അവകാശമുൾപ്പടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടുത്തി. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ടു.  മഹാത്മാ ഗാന്ധിയുടെ പേരും സ്വന്തമാക്കി, നെഹ്രു ഗാന്ധി വംശ ഭരണത്തിന് കളമൊരുക്കിയ ഇന്ദിരാ പ്രിയദർശിനിക്ക് കൊല്ലാനും കൊല്ലാക്കൊല ചെയ്യാനും ഒരു ഉളുപ്പുമില്ലായെന്ന് ഭാരതം കണ്ടു.  മറുപക്ഷത്ത് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ നേതൃത്വത്തിൽ ഭാരതീയ ജനാധിപത്യ ശക്തികളുടെ ചെറുത്തു നിൽപ്പിനും പ്രതിരോധത്തിനും പ്രഹരശേഷിയ്ക്കും കാലം...
  • Sidheek Subair :: പെരുങ്കടൽ സ്നേഹം പറഞ്ഞ വിനയാന്വിതൻ.... പെരുമ്പടവം
    സാഹിതിപബ്ലിക്കേഷന്‍റെ മൂന്നാമത് അധ്യാപക എഴുത്തുകാരുടെ വട്ടമേശസമ്മേളനത്തിൽ ആണ് ഹൃദയത്തിൽ ദൈവത്തിന്‍റെ  കയ്യൊപ്പുള്ള പ്രിയങ്കരനായ, വിനീതനായ  പെരുമ്പടവം ശ്രീധരൻ മാഷിനെ കണ്ടു കേട്ടു വി .സി .കബീർ മാസ്റ്റർ അധ്യക്ഷനായിരുന്നു. ബഹു.ഡപ്യൂട്ടി സ്പീക്കർ വി .ശശിയാണ് ഉദ്ഘാടനം നിർവഹിച്ചത് - ഡോ.ജോർജ് ഓണക്കൂർ, ഡോ.എ.എം ഉണ്ണികൃഷ്ണൻ തുടങ്ങിയ സാഹിത്യകാരൻമാർ പങ്കെടുത്തു. തിരുവനന്തപുരത്ത്  ഹോട്ടൽ റീജൻസിയിൽ വച്ചായിരുന്നു ഈ സമ്മേളനം .സംഘാടകരായ ബിന്നി സാഹിതിയും ഡോ.എസ്.രമേശ് കുമാറും സജീവമായിരുന്നു.           അധ്യാപക എഴുത്തുകാരുടെ സമ്മേളനം ആയതിനാൽ പെരുമ്പടവം...
  • Sidheek Subair :: സർവ്വ മംഗളാനി ഭവന്തു.
    യാദൃശ്ചികം എന്ന വാക്കിന് ഇങ്ങനെയും അർഥമുണ്ടെന്ന് ഇന്നറിഞ്ഞു. നിയോഗം പോലെ കണിയാപുരം U P S ലെ നാസർ സാർ വിളിക്കുകയും മലയാളമാസികയെ പറ്റി അറിയിയിക്കുകയുമായിരുന്നു. വീട്ടു തിരക്കുകൾക്കിടയിൽ പെട്ടെന്ന് മടങ്ങാം എന്നു കരുതിയാണ് "വൈഷ്ണവ"ത്തിൽ ശ്രീ രജിചന്ദ്രശേഖര്‍ മാഷിന്‍റെ വീട്ടിലെത്തിയത്.അവിടെ കുഴിവിള U P S ലെ H M - ഉം കവിയുമായ ശ്രീ അനിൽ ആർ മധു കാവ്യ മനസ്സുമായി ഉണ്ടായിരുന്നു. പീലി എന്ന കവിത ഞാൻ ചൊല്ലുകയും, പിന്നെ രജി മാഷിന്‍റെ കണക്കൊത്ത കവിതകൾ പലതും കരൾ തൊട്ടറിഞ്ഞു. അനിൽ സാറിന്‍റെ "പിറവി'' എന്ന കവിത മനുജന്‍റെ നാൾവഴി പടവേറി വന്നു നിറഞ്ഞത്... ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും...
  • K V Rajasekharan :: കീറിപ്പോളിഞ്ഞ പൈജാമയ്ക്കൊപ്പമോ തുന്നിത്തയിച്ച ഖദർമുണ്ട്?
    പുതിയ ഖദർ മുണ്ട് വാങ്ങിയാൽ അതൊന്ന് കീറിത്തയിച്ചുടൂക്കുന്നുവെന്ന് പറയപ്പെടുന്ന ഉമ്മൻ ചാണ്ടി പുതുപ്പള്ളിയ്ക്കപ്പുറം ഏറെ വളർന്നു. ഭാരതത്തിന്റെ കിരീടാവകാശിയെന്ന് ഗാന്ധി വധേര കുടുംബത്തിനു ചുറ്റും കറങ്ങി നടക്കുന്ന  ആവേശക്കൂട്ടം വിളിച്ചു കൂകുന്ന രാഹുലിന് പോലും പൈജാമയുടെ കീറിയ പോക്കറ്റു പുറത്തു കാണിച്ച് ജനകീയനാകാൻ വഴികാട്ടിയായ കുഞ്ഞൂഞ്ഞ് മോശക്കാരനൊന്നുമല്ല. അതൊക്കെ ശരി. പക്ഷേ ഉമ്മൻ ചാണ്ടിയും നാളെ മുഖ്യമന്ത്രിയാകാൻ ഒരുമ്പെട്ടിറങ്ങിയിട്ടുള്ള രമേശ് ചെന്നിത്തലയും അഴിമതിക്കാര്യത്തിൽ ഒളിമ്പിക് റിക്കാർഡുകൾക്കുവരെ അർഹതയുള്ള സോണിയയ്ക്കും രാഹുലിലും  പി ചിദംബരത്തിനും ഡി കെ ശിവകുമാറിനും ഒപ്പം...
  • Ruksana Kakkodi :: ലേഖനം :: മഹാനഗരം - പഴയ ഓർമ്മയിൽ
    കോഴിക്കോട് നഗരം ... പഴയ കാലത്ത് ഇത്ര പ്രൗഡിയൊന്നും ഇതിനുണ്ടായിരുന്നില്ല. എന്നാലും തിരക്കേറിയ ഒരു മഹാനഗരം തന്നെയായിരുന്നു. കോഴിക്കോട്ടെ മിഠായ് തെരുവിലെ ഒരു പഴയ തറവാടായിരുന്നു എന്റേ ഭവനം.  നാല് വശത്തും നാല് തരത്തിലുള്ള സ്ഥാപനങ്ങളാൽ ചുറ്റപ്പെട്ട് നടുവിലായിരുന്നു എന്റെ പഴയ കൊട്ടാരം. സ്വീറ്റ്സിനും, വസ്ത്രവ്യാപാരത്തിനും പണ്ടു മുതൽക്കേ പേരുകേട്ട നാടാണിത്. എന്റെ വീടിനു കിഴക്ക് വശം ഒരു പ്രസ്സും ,അതിനോടു തൊട്ടു കോട്ടപറമ്പ് ഹോസ്പിറ്റലിന്റെ പിൻഭാഗവും ആയിരുന്നു. പടിഞ്ഞാറ് അനക്സ് ഹോട്ടൽ (മുൻപ് ഉഷ എന്ന പേർ) പിന്നെ പണം വെച്ച് ചൂതാടുന്ന ഒരു ക്ലബ്ബ്, അനിനോടു തൊട്ട് ഞങ്ങൾ ബാലേട്ടൻ എന്നു വിളിക്കുന്ന...
  • K V Rajasekharan :: മൻമോഹൻ സിംഗാണെങ്കിലും പറയേണ്ടതേ പറയാവൂ.
    Image Credit :: https://www.thehindu.com/news/national/state-of-economy-today-is-deeply-worrying-says-former-pm-manmohan-singh/article29314243.ece ഡോ മൻമോഹൻ സിംഗ് സാമ്പത്തിക വിദഗ്ദ്ധനാണ്, മുൻ പ്രധാന മന്ത്രിയാണ്, മുൻ ധനകാര്യ മന്ത്രിയാണ്.  പക്ഷേ സാമ്പത്തിക രംഗത്തെക്കുറിച്ച് അദ്ദേഹം അടുത്ത കാലത്ത് പറഞ്ഞ അഭിപ്രായങ്ങളിൽ സാമ്പത്തിക ശാസ്ത്രം കുറവും കക്ഷിരാഷ്ട്രീയ താത്പര്യം കൂടുതലുമാണെന്നതാണ് കാണാൻ കഴിയുന്നത്.!  അതുകൊണ്ടു തന്നെയായിരിക്കണം അദ്ദേഹത്തിൻറെ അഭിപ്രായങ്ങളെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോൾ ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ഇത്രമാത്രം പറഞ്ഞത്: "അദ്ദേഹം പറഞ്ഞു, ഞാൻ കേട്ടു". ...



1 comment:

Prof(Dr) Kavumbayi Janardhanan said...

Malayalam Masika.in is coming up very well. I am very happy to read some good articles in this.Physical and Mental health articles are also very essential. Congratulations and best wishes to the editorial team.