Skip to main content

Posts

Showing posts from October, 2020

Jyothiraj Thekkuttu. മറന്നിട്ടുപോന്ന പ്രണയം

കവിത മറന്നിട്ടുപോന്ന പ്രണയം ജ്യോതിരാജ്  തെക്കൂട്ട് വര   അമൃത് പ്രസാദ് അക്ഷരമുറ്റത്തായ് ഒറ്റയ്ക്കു നിൽക്കുന്നൊരെൻ, കൊച്ചുബാല്യത്തെ തൊട്ടു വിളിച്ചതാര്? ഓർമ്മതൻത്തുമ്പിൽ കളിമുറ്റത്തൊരു  കോണിൽ കത്തും ഉൾപ്പൂവ് കാത്തതാര്? ചിലതൊക്കെ ഉള്ളം മറക്കുമെന്നാലും, ചങ്കുപൊട്ടുന്നോരു ഓർമ്മയിൽ പടരുന്ന, ചിലതുണ്ട് ഉള്ളിൽ കനലുകൾ ബാക്കി. നിദ്രകവരാത്ത ഇരുൾക്കാട്ടിലന്നേരം, പുസ്തക താളുകൾ മറഞ്ഞിടുമ്പോൾ, പോയ്പോയ കാലത്തിൻ മറവികൾക്കിട- യിലൊരു കളിവഞ്ചി മെല്ലെ തുഴഞ്ഞു പോകും. മറന്നിട്ടുപോന്ന ആ മയിൽപ്പീലി കണ്ണിൽ, ആത്മരാഗത്തിൻ നോവുണ്ട് ,വേവുണ്ട് കനവുണ്ട്, പറഞ്ഞുതീരാത്തൊരെൻ പ്രണയമുണ്ട്. വെയിൽ തൊട്ടുപ്പൊളിച്ച നാട്ടുവഴിയോരത്ത്,  ഗന്ധം പടർത്തി നീ വിടർന്ന നാളിൽ, കരിവണ്ടുപോലെ നിൻ മൃദുമേനി, ചുറ്റി പറന്നുനടന്ന കാലം. കതിരവൻ തന്നോരു കരുത്തിൻ്റെ ചില്ലയിൽ, കവിത ചൊല്ലി നടന്നു ഞാനേകയായ്. കാലം കടന്നുപോയ് ഒരു വാക്കും ചൊല്ലാതെ, പാതിയടഞ്ഞ കൺകോണുകളിൽ - നിന്നിറ്റിറ്റു വീഴുന്ന നീർതുള്ളി പോലെ... കണ്ടു മറക്കുവാൻ കാണാതിരിക്കുവാൻ, ഇനിയുമൊരു പാഠം പഠിച്ചിടേണം നമ്മൾ, ഇനിയുമൊരു പാഠം പഠിയ്ക്കവേണം. ജ്യോതിരാജ്  തെക്...

Jyothiraj Thekkuttu

ജ്യോതിരാജ് തെക്കൂട്ട് C/O ഞാറ്റുവെട്ടി ഹൗസ് പി.ഒ അയ്യന്തോൾ തൃശൂർ.  പിൻ - 680003 Mob - 9633 139249 മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങ...

Arneer Kandal സ്ഫടികത്തളികയിലെ മുല്ലമൊട്ടുകൾ

കഥ സ്ഫടികത്തളികയിലെ  മുല്ലമൊട്ടുകൾ അമീർ കണ്ടൽ  ഇരുവശത്തും ഈരണ്ട് അറകളോട് കൂടിയ ഇരുമ്പ് മേശമേലിരുന്ന സാംസംഗിന്‍റെ  മൊബൈൽ സ്ക്രീൻ മുറിയിലാകെ നിലാവ് പരത്തി അലറിക്കരയുന്നത് കേട്ടാണ് മീര ടീച്ചർ ഉണർന്നത്. ഇളംപച്ചയിൽ ചുവന്ന പൂക്കൾ പ്രിന്‍റ് ചെയ്ത ജനൽ കർട്ടനുകൾ പങ്കായകാറ്റേറ്റ് ഓളംവെട്ടുന്നു. കിടക്കയുടെ വലത് ഭാഗത്തായി കൈയെത്താവുന്ന അകലത്തിലായിരുന്നു മേശ ഇട്ടിരുന്നത്. കിടന്ന കിടപ്പിൽ മീര കൈയെത്തി മൊബൈലെടുത്ത് അലാറം ഓഫാക്കി.  തലേന്ന് രാത്രി തന്നെ തന്‍റെ മൊബൈലിൽ അലാറം സെറ്റ് ചെയ്തിരുന്നു. ഒരുപക്ഷേ രാവിലെ എഴുന്നേൽക്കാൻ വൈകിയാൽ പണി പാളുമെന്ന് മീര ടീച്ചർക്ക് നല്ലബോധ്യമായിരുന്നു. പുറത്ത് മഴ പെയ്യുന്നു. ബെഡ് റൂമിനോട് ചേർന്ന് ചായ്ച്ചിറക്കിയ കാർപോർച്ചിലെ ചുവന്ന ചായം പൂശിയ തകരഷീറ്റിൽ മഴത്തുള്ളികൾ നൃത്തം ചവിട്ടുന്നതിന്‍റെ താളം  ലിംഗ്ഫാനിന്‍റെ  മുരൾച്ചയേയും കവച്ച് വെച്ച് കാതുകളിൽ ഈണം മീട്ടുന്നു. മേല്മൂടിയ പുതപ്പ് ഒന്നുകൂടി തലവഴി പുതച്ച് ചുരുണ്ടുകൂടി കിടന്നുറങ്ങാൻ വല്ലാതെ കൊതിപ്പിക്കുന്ന നനുനനുത്ത പ്രഭാതം.  മൊബൈൽ വീണ്ടും ചിലക്കാൻ തുടങ്ങിയ നേരം കിടക്കയിൽ നിന്ന...

Arya Sumesh. കാത്തിരിപ്പിന്‍റെ നെടുനീളൻ അധ്യായങ്ങൾ...

കാത്തിരിപ്പിന്‍റെ  നെടുനീളൻ അധ്യായങ്ങൾ... (കവിത) Arya Sumesh കാത്തിരിപ്പിന്‍റെ  നെടുനീളൻ പകലുകളിലൊന്നിൽ ഒരു മഴ... ദീർഘമായവ പെയ്തിറങ്ങിയത്  ഇന്നലെകളിലേക്കോ മറ്റോ ആയിരുന്നിരിക്കാം... മഴ നേർത്തുനേർത്തൊടുവിലെത്തുള്ളിയും തോർന്നീടവേ  നെടുനീളൻ പാതയോരങ്ങളിലൊന്നിൽ നീ  പ്രത്യക്ഷയായതുമിന്നലെകളിലോ മറ്റോ ആയിരുന്നിരിക്കാം.. ഇളം വെയിലൊന്നിൽ നീ ചിരിച്ചതും  നനവാർന്ന മുടിയിഴകൾ  വെയിലിൽ വിരിച്ചുണക്കിയതു-  മെത്രയോ യുഗങ്ങൾക്കു പിന്നിലായിരിക്കാം... നീലമിഴിയാഴങ്ങളിൽ വീണുഴറവേ  നീ തന്നൊരാദ്യ ചുംബനം വീണു പൊള്ളിയ പാടുകളു- മേതോ ഇന്നലെകളിലേ  നെടുനീളൻ രാവുകളിലേതാവാം.. നിലാവുറങ്ങവേയുറങ്ങാതിരുന്നൊരാ  വെള്ളിനക്ഷത്രങ്ങൾ  നമ്മെ നോക്കുന്നുവെന്നാധിപൂ- ണ്ടെൻ നെഞ്ചിൽ മെല്ലെയൊളിച്ചവളേ... നിന്നെത്തിരയവേ കണ്ടു ഞാൻ പിന്നോട്ട് വായിച്ച നെടുനീളനധ്യായങ്ങളിലൊന്നിലായ്  മാനം കാണാതൊളിപ്പിച്ചൊരാ മയിൽപ്പീലിയൊന്ന്.... എഴുതിത്തീർന്നൊരാ നെടുനീളനധ്യായങ്ങൾ  തിരുത്തുവാനാവാത്തവണ്ണ- മെന്നേയ്ക്കുമായാ തൂലികയെന്നിൽ നിന്നുമടർന്നിരിക്കുന്നു.. കാത്തിരിപ്പിന്റെ  നെടുനീളൻ പുത...

Risha Sheikh :: മാനസീകാരോഗ്യം വ്യക്തികളിൽ

  മാനസീകാരോഗ്യം വ്യക്തികളിൽ  റിഷ ശെയ്ഖ്   എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട്,  പ്രാർത്ഥനയോടെ  തുടങ്ങട്ടെ. ഒരു വ്യക്തിയെ പരിപൂർണ്ണ ആരോഗ്യവാൻ എന്ന് വിളിക്കുന്നത് എപ്പോഴാണ്? അയാളുടെ ശരീരം അസുഖങ്ങൾ ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ നിലകൊള്ളുമ്പോൾ എന്ന് നമ്മൾ കേട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ മാനസികാസ്വാസ്ഥ്യം വന്നവരെ പരിപൂർണ ആരോഗ്യവാന്മാരായി നമ്മൾ കണക്കാക്കാറുണ്ടോ. ഒരു വ്യക്തിക്ക്  ശാരീരികമായി ആരോഗ്യം ഉണ്ടാകുകയും   മാനസികമായി ആരോഗ്യം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തെ നമുക്ക് പൂർണ്ണ ആരോഗ്യവാൻ എന്ന് പറയാൻ ആകുമോ. ഇല്ല എന്നാണെന്‍റെ വിശ്വാസം. മാത്രവുമല്ല അവിടെ ചികിത്സ ആവശ്യമെന്നും നമ്മൾ മനസിലാക്കുന്നു. അപ്പോൾ ശരീരത്തിനു ചികിത്സ വേണ്ടതുപോലെ മനസ്സിനും ചികിത്സ വേണമെന്ന് നമുക്കറിയാം. എന്നാൽ ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നത് പോലെ തന്നെ മനസ്സിന്‍റെ ആരോഗ്യവും നിലനിർത്തുന്നത് പ്രധാനമാണെന്ന് നമ്മളിൽ എത്രപേർ മനസ്സിലാക്കുന്നുണ്ട്. ആരോഗ്യം എന്നാൽ എന്താണ്? നമ്മുടെ ശരീരത്തിനും മനസ്സിനും ഒട്ടും ഭാരമില്ലാത്ത പോലെ അനുഭവപ്പെടുകയും അതിനനുസരിച്ച് വളരെ എളു...

Cherukavi Ami :: ഓർമ്മയായ പുഴ

  ഓർമ്മയായ പുഴ ചെറുകവി ആമി ഓർമ്മയുണ്ടോ, ഇവിടെയൊരു പുഴ ഒഴുകിയിരുന്നു മീൻമുട്ടിയിൽ തലകുത്തി,  കുന്നിന്നരയിലൊരു അരമണിയായി  ചിരിച്ചൊഴുകിയിരുന്നു വെള്ളികൊലുസണിഞ്ഞാ- നന്ദനൃത്തമാടി എന്‍റെ പാദങ്ങളെ ചുംബിച്ചവൾ പൊട്ടിച്ചിരിച്ചിരുന്നു വേനലിലും നേർത്തുപോകാ- തൊരുറവയായി പൂഴി നനച്ചിരുന്നു മഴവെട്ടിയ വഴിയല്ലൊരു പുഴ!  ജീവനുള്ളൊരരുവിയായി  തീരം തഴുകിയിരുന്നു മണലൂറ്റിയൂർന്നുപോയൊരു  പാവം ജലനിധി! അവളൊഴുകിയ വഴിയാണതിന്നു മണൽകുഴികൾ മാത്രം... ഇന്നവൾ,  വർഷകാലത്ത് വഴിതെറ്റി- യെത്തുന്നൊരതിഥി മാത്രം, തറവാട്ടിലതിഥിയായെത്തിയ  പെണ്ണിനെ പോലെ, എന്നെപോലെ- യൊരഥിതി മാത്രം... ചിറ്റാറേ, നീ ഓർക്കുമോ എന്നെ ഞാനും നിന്‍റെ കൂട്ടുകാരി,  എന്‍റെ ബാല്യവും  നിന്‍റെ ബാല്യവും ഒന്നുപോലെ... ---  Cherukaviaami

Cherukavi Ami :: ഹൃദയഗീതങ്ങള്‍

  ഹൃദയഗീതങ്ങൾ   യുവർക്വോട്ടിലൂടെയാണ് രജി ചന്ദ്രശേഖർ എന്ന കവിയെയും അദ്ദേഹത്തിന്റെ രചനകളെയും പരിചയപ്പെടുന്നത്. എല്ലാവരും സ്നേഹത്തൊടെ രജി മാഷ് എന്ന് വിളിക്കുന്ന കവി. ഛന്ദസ്സും വൃത്താലങ്കാരങ്ങളുമൊന്നും അറിയാതെയും പഠിക്കാതെയും പഠിപ്പിക്കാതെയും മാറ്റി നിർത്തപ്പെട്ട  കാലത്തിലെ സൂര്യതേജസ്. പ്രാസാലങ്കാര ഭംഗിയോടെ പ്രണയവും വിരഹവും ജീവിതവും രാഷ്ട്രീയവുമെല്ലാം വഴങ്ങുന്ന തൂലിക. പാരമ്പര്യസിദ്ധമായ എഴുത്തും അറിവുകളും പുതിയ തലമുറയിലേക്ക് എത്തിക്കുവാനും അതിലൂടെ മലയാള ഭാഷാപഠനത്തിലെ താത്പര്യം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുവാനും നിരന്തരം ശ്രമിക്കുന്ന ഒരു റിട്ടയേർഡ് അദ്ധ്യാപകൻ. അദ്ദേഹത്തിന്റെ 36 പ്രണയഗീതങ്ങൾ സമാഹരിച്ചു തനിച്ച് പാടാൻ എന്ന പുസ്തകമാവുകയാണ്. ആശംസകൾക്കൊപ്പം എന്റെ വായാനാനുഭവത്തിന്റെ  അനുചരണങ്ങളായി ഏതാനും  വരികൾ കൂടി കുറിക്കട്ടെ. അനുഭവിക്കുന്നവനും എഴുതുന്നവനും അനുവാചകനും എന്നും ഒരുപോലെ ആസ്വാദ്യമായ വികാരമാണ് പ്രണയം. പ്രപഞ്ചത്തിലെ ഓരോ അണുവിലും അത് കണ്ടെത്തുവാൻ കഴിഞ്ഞാലോ, അതിമനോഹരമായൊരനുഭവമായിരിക്കും. അത്തൊരമൊരു വായനാനുഭവമാണ് തനിച്ചു പാടാൻ എനിക്ക് സമ്മാനിച്ചത്, കവിതകളോടുള...

Aparna Radhika

  അപർണ രാധിക  കടുങ്ങലൂർ  ആലുവ മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം...

Sheeja Varghese

Sheeja Varghese   Edathiparambil  Koratty,  Thrissur district മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയ...

Jayasree C K

  Jayasree C K Kailas  Panamattam P O  Kottayam 686522 മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്...

Sreejith P

  മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു...

Rose

  Rose,  Mambilly. House,  Kunnukara P. O.,  Kuttipuzha.  Ernakulam Dist. മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന...

Rose :: മിന്നൽ പിണർ പോലെ വരികളെന്നിൽ!

  മിന്നൽ പിണർ പോലെ വരികളെന്നിൽ! റോസ്‌   പ്രണയം ഏതൊരു ജീവിയിലും കുടികൊള്ളുന്ന ഉദാത്തമായ ഭാവം. വർണ്ണനകൾക്കതീതമായ സ്ഥായീഭാവം അതിനുണ്ട്. താളത്തിനൊത്തു ചൊല്ലുവാനുതകും വിധം നിരത്തിയ വാക്കുകൾ! ശ്രീ രജിമാഷിന്റെ വരികൾ, മരണം വരെ പ്രണയിക്കണം എന്ന ചിന്തയാണ് എന്നിൽ നിറച്ചിരിക്കുന്നത്. ആസ്വാദനത്തിന്റ അങ്ങേയറ്റത്തു എത്തിക്കാൻ കഴിയുന്ന മാഷിന്റെ രചനകളെ കുറിച്ചെഴുതുവാൻ, എനിക്ക് യോഗ്യത ഇല്ലെന്നു വിനീതമായി നിങ്ങളോട് പറഞ്ഞു കൊണ്ടു തന്നെ തുടങ്ങട്ടെ. പ്രണയം അതിന്റെ പാരമ്യതയിൽ എത്തണമെങ്കിൽ, മനസ്സുകൾ ഒന്നാകണം, അതിൽ നമ്മുടെ മാഷിന്റെ വരികൾ കൂടി ഉണ്ടെങ്കിൽ, പ്രണയം ഇല്ലാത്തവർ കൂടി പ്രണയിക്കുവാൻ ഇഷ്ടപ്പെടും എന്നതാണ് വാസ്തവം. ഓരോ വരികളിലും രോമങ്ങളെ തൊട്ടുണർത്തുവാൻ മാത്രം ആഴത്തിൽ പ്രണയം നിറഞ്ഞു നിൽക്കുന്നു. എന്നെന്നുമെന്നരികിൽ, ഇരുന്നു നീ കിന്നാരം ചൊല്ലീടേണം, എന്നുടെ ആരാമത്തിൽ, കൂടു കൂട്ടി പുന്നാര പൂങ്കിളിയേ..... ഇത് എന്റെ മനസ്സാണ്. ഞാൻ ആഗ്രഹിക്കുന്നത്, എന്റെ കാമുകനും ഇത് പോലെ വേണമെന്നാണ്. അതേ... കവി ആരായുകയാണ് എന്താണ് നിൻ പുഞ്ചിരിക്ക് അർത്ഥമെന്ന്? എന്നുമീയേകനാം പാന്ഥനു കൂട്ടിനാ- യെ...

Madhu M R :: ഭാര്യയോട് സ്നേഹപൂര്‍വം

Sreejith P സാഗരത്തിലൂടെ ഒരു പ്രയാണം

 സാഗരത്തിലൂടെ ഒരു പ്രയാണം   ശ്രീജിത്ത് പി   അന്നൊരു ഞായറാഴ്ച പുറത്ത് തകർത്തു പെയ്യുന്ന മഴ. വീട്ടിൽ ഒറ്റക്കിരിക്കുന്ന നേരം. സമയം പോകാൻ ഒരു വഴിയും ഇല്ലാതിരുന്നപ്പോൾ ഒടുവിൽ അവളെ തന്നെ അഭയം പ്രാപിച്ചു. എന്റെ പ്രിയപ്പെട്ടവളെ. എന്റെ റെഡ്മി കുട്ടിയെ. അവളെ കൈയിലെടുത്തൊന്ന് തലോടിയപ്പോൾ അവൾ തെളിച്ചം വരുത്തി പുഞ്ചിരിച്ചു. പിന്നെ അവളുടെ മേനിയിൽ പതുക്കെ സ്പർശിച്ചപ്പോൾ എന്തുവേണമെങ്കിലും തിരഞ്ഞെടുക്കാൻ അവൾ അനുവാദം നൽകി. അവളുടെ സമ്മതത്തോടെ യുവർ കോട്ടി ലേക്ക്   കയറി. ഓരോ പ്രൊഫൈലുകൾ മറിച്ചു നോക്കുമ്പോൾ അതാ വരുന്നു നമ്മുടെ രജി മാഷി ന്റെ അക്കൗണ്ടിൽ ഒരു തട്ടുപൊളിപ്പൻ പോസ്റ്റ്. മാഷിന്റെ പ്രണയ കവിതകളുടെ ആദ്യ ഭാഗമായ മുപ്പത്താറ് കവിതകൾ ചേർന്ന തനിച്ചു പാടാൻ എന്ന കവിതാ പുസ്തകം. അതു കണ്ടപ്പോഴാണ് അതിനൊരു ആസ്വാദന കുറിപ്പ് എഴുതാം എന്ന് കരുതിയത്.             ഈ ആസ്വാദന കുറിപ്പ് എന്നുപറയുന്നത് കടിച്ചാൽ പൊട്ടാത്ത മലയാള പദങ്ങൾ കുത്തി നിറച്ചുള്ള സാഹിത്യ രചനയല്ല, നാട്ടുമ്പുറത്ത് ലുങ്കിയുടുത്ത് തെക്കോട്ടും വടക്കോട്ടും നടക്കുന്ന ഒരു സാധാരണക്ക...