Skip to main content

Posts

Showing posts from January, 2015

ആനപ്രേമികൾക്കായ്

ആനകളെ ഉത്സവ ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നത്  നിയമ വിരുദ്ധമാണെന്നും ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിൽ ആനയെ നടയിരുത്താൻ അനുവധിക്കരുത് എന്നുമുള്ള അനിമൽ വെൽഫയർ ബോർഡിന്റെ നിർദ്ദേശം കേരളത്തിലെ ഉത്സവ ആഘോഷങ്ങളും ആന എഴുന്നള്ളിപ്പും തകർക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിവിധ ദേവസ്വം ഭാരവാഹികൾ ആരോപിച്ചു-     കേരളത്തിലെ ദേവസ്വം ബോർഡുകൾ ഏക മനസ്സാൽ പ്രവർത്തിക്കേണ്ട സമയം വന്നിരിക്കുന്നു എന്ന് വേണം ചിന്തിക്കാൻ.  ദേവസ്വങ്ങളെ കുറ്റപ്പെടുത്തൽ തത്കാലം ഇക്കാര്യത്തിൽ നിർത്തിവെക്കേണ്ടിവരും. ദേവസ്വം ഭാരവാഹികളുടെ കണ്ണ് തുറക്കുന്നതായി നമുക്ക് പ്രതീക്ഷിക്കാം. ദേവസ്വം ഭാരവാഹികൾ അടങ്ങുന്നു ഒരു മീറ്റിംഗ് കേരള ഫെസ്റ്റിവൽ  കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേത്രുത്വത്തിൽ തിരുവമ്പാടി കൌസ്തുഭം ഹാളിൽ ആന ഉടമസ്ഥരും, തൊഴിലാളികളുടെ സംസ്ഥാന  കൂടി ആലോചനായോഗം ചേർന്നതായി അറിയാൻ കഴിഞ്ഞു. ആയതിനു മാതംഗകേസരികൾ എന്ന ഈ എളിയ ടീമിന്റെ എല്ലാ വിധ ആശംസകളും അറിയിക്കുന്നു.     ഈ യോഗത്തിൽ എല്ലാ ഉത്സവ, ആനപ്രേമികളും, ഉടമസ്ഥരും, ഭാരവാഹികളും, ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും, പ്രധാനമന്ത്രിക്കും, ...

ശ്രീരഞജിനി ആർ. എസ്.

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

ബി കെ സുധ, നെടുങ്ങാനൂർ

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

ആലപ്പാട്ട് എൻ. കരുണാകരൻ പിള്ള

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

ഇതൾ കൊഴിഞ്ഞ പൂവ്.. :: ഗോപിക ബി എസ്

അരുണയെന്നൊരു പേരിൽ പുകയുന്നു , ജീവിതത്തിന്റെ കയ്പും മുരൾച്ചയും. കണ്ണുനീരുപ്പു തീർക്കുന്ന സാഗര- ച്ചുഴികളിൽ നീറി നിറയുന്നു നൊമ്പരം. കൊച്ചു പൂവിൽ തിരളുന്ന ശോഭയിൽ പാറിയേറെക്കടന്നുപോയ് കാലവും. തന്റെ പ്രാണനെ താലിച്ചരടിതിൽ കോർത്തു ജീവിതം തുന്നിത്തുടങ്ങവെ, ഓമലാളെന്നൊരോമനപ്പേരിലോ കാമപ്പേയിടിമിന്നലിൻ കാറ്റിലോ ആകെയാടുന്നു നീ തപ്ത കാലമേ... നായയെന്നൊരു ചങ്ങല ചാർത്തി, നിൻ നായകൻ നിന്നെ കൂട്ടിലടച്ചവൻ, നീറും വ്രണങ്ങളിൽ, മുളകുപ്പു തേച്ചു നിൻ നീരും നിറങ്ങളുമൂറ്റിക്കുടിച്ചവൻ, വെട്ടി വീഴ്ത്തും വികാരക്കറകളിൽ പൊട്ടിയേങ്ങുന്ന പൊന്നരഞ്ഞാണു നീ. ശവമായ് വിറച്ചു നീ, മരവിച്ചിരിക്കവെ, ജീവന്റെ കണികകൾ ഇറ്റിറ്റു വീണതിൽ വീണു കഴിയുന്നു, ഇന്നവൾ ലോകമേ.. നാലു പതിറ്റാണ്ടു കഴിഞ്ഞ നിൻ ഗദ്ഗദം പുഞ്ചിരിയായ് അവൻ ചുണ്ടിൽ പതിക്കവെ മാറുന്ന കാലമേ, നീയും മറന്നുവോ പെറ്റമ്മതൻ മുലപ്പാലിന്റെ സൗരഭം. ഇല്ലയെന്നാകിലോ, കാമപ്പിശാചിന്റെ കരൾ വാർന്ന രക്തം കുടിച്ചു രസിക്ക നീ. അല്ലെങ്കിലീക്കൊച്ചു കൈത്തിരിജ്വാലയിൽ ഒരുപിടിച്ചാരമായ് നീയും മറഞ്ഞിടും. ഗോപിക ബി എസ്

ഗോപിക ബി. എസ്.

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യ...

സുവർണ ഗാംഗുലി റിപ്പോർട്ട്‌ ഒരു അവലോകനം - പുന്നത്തൂർ കോട്ട, ഗുരുവായൂർ

ഗുരുവായൂര്‍ ദേവസ്വം ഗോകുല്‍ ഭക്തർ  ആനകളെ നടയിരുത്തുന്നതും ആനകളെ ദാനമായി ദേവസ്വം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും മുഖ്യ വനപാലകർ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഡോ. സുവർണ്ണ ഗാംഗുലി അധ്യക്ഷയായ സമിതി കേന്ദ്ര സര്ക്കാരിന് കീഴിലുള്ള കേന്ദ്ര മൃഗക്ഷേമ ബോർഡിനു സമർപ്പിച്ച റിപ്പോർട്ടിൽ നിർദ്ദേശിച്ചു.    മുകളിൽപ്പറഞ്ഞ വാർത്തയാണ് ഞാൻ ഇപ്പോൾ എഴുതുന്നതിനു ആധാരമായിട്ടുള്ളത്. മാതൃഭൂമി ഓണ്‍ലൈനിൽ നിന്നാണ് ഞാൻ ഇത് വായിക്കാൻ കാരണമായത്‌. ആനകളുടെ ക്ഷേമത്തെ പറ്റി അന്വേഷിക്കാൻ വന്ന കമ്മിറ്റിയുടെ സംക്ഷിപ്ത റിപ്പോർട്ടിൽ കാണാൻ ഇടയായ ചില കാരണങ്ങൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്നെ മാത്രമല്ല ആനയെയും, ഗുരുവായൂർ ദേവസ്വത്തെയും അറിയുന്ന ആരെയും വേദനിപ്പിക്കും.    അനേക വർഷങ്ങളായി ഗുരുവായൂർ ദേവസ്വത്തിന്റെ ഏറ്റവും വലിയ മുതൽകൂട്ട് എന്തെന്ന് ചോദിച്ചാൽ ആബാലവൃദ്ധം ജെനങ്ങളും ഒന്നിച്ചു അഭിപ്രായം പറയുക, ഇന്ന് ആരെല്ലാമോ ചേർന്ന് നശിപ്പിക്കാൻ ശ്രെമിക്കുന്ന ഈ പുന്നത്തൂർ കോട്ടയുടെ പേരാണ്. 59 ആനകളാൽ സമ്പുഷ്ട്ടമാണ് ഗുരുവായൂരപ്പന്റെ പുന്നത്തൂർ കോട്ട. അതിൽ കുട്ടിആനയായ അവസാനം...

നിക്ഷേപങ്ങൾക്കു മുതിരുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ

       സ്വന്തം സമ്പാദ്യത്തെ ഭദ്രമായി സൂക്ഷിക്കുകയും, സമ്പാദ്യത്തിനുതകുന്ന ഒരു വളർച്ച സമ്പാദ്യത്തിനുമേൽ നേടുകയുമാണ് നിക്ഷേപം എന്നതിലൂടെ നമ്മളെല്ലാം ഉദ്ധേശിക്കുന്നത്. നിക്ഷേപകർ എന്നും കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നവരാണ്.       നിക്ഷേപത്തിന്റെ വളർച്ചകൾ ഏതുമുതൽ ഏതുവരെ പ്രതീക്ഷിക്കാം എന്ന് നമുക്ക് നോക്കാം. എന്റെ അഭിപ്രായത്തിൽ രൂപപെട്ട തീരുമാനങ്ങളാണ് ഇതെല്ലാം. നാം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന സംഖ്യ, കാലയളവ്‌ ഇവരണ്ടും അനുസരിച്ചാവണം വളർച്ചയുടെ ശതമാനം ത്തിട്ടപ്പെടുത്തേണ്ടത്. ഒരു സംഖ്യ അഞ്ചു വർഷത്തേക്കു നിക്ഷേപിക്കുമ്പോൾ ആ കാലയളവിൽ ഉണ്ടാകാൻ സാധ്യതയുള്ള പണപ്പെരുപ്പത്തെയാണ് നാം ആദ്യം ഭയപ്പെടേണ്ടത്. അഞ്ചു വർഷത്തിനുശേഷം നമ്മൾ ഈ പണം പിൻവലിക്കുമ്പോൾ അതിനന്നുയോജ്യമായ മൂല്യം ലഭിക്കുന്നില്ല എന്നത്താണ് പലരുടെയും അഭിപ്രായം. ഈ അഭിപ്രായം ഏറ്റവും കൂടുതൽ കേൾക്കുന്നത് insurance വിഭാഗത്തിലാണ്. അതിനാല്‍ പണപ്പെരുപ്പത്തെ തരണം ചെയ്യാന്‍ ഉതകുന്ന വളര്‍ച്ചാ നിരക്ക് നമ്മള്‍ തിരഞ്ഞെടുക്കണം. ഈ വളര്‍ച്ചാ നിരക്കായിരിക്കണം ഏറ്റവും കുറഞ്ഞതായി തിരഞ്ഞെടുക്കേണ്ടത്. ഇനി കൂടിയത് നോക്കാം 14% ...

സ്‌നേഹാര്‍ദ്രതയുടെ പൂച്ചെണ്ടുകള്‍

കവിത പലതരത്തിലാകാം. പുതിയതും പഴയതുമായ ചുവടുവയ്പുകളെല്ലാം സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല. പാട്ടാണോ കവിതയാണോ കൂടുതല്‍ ആസ്വാദ്യമെന്നത് വായനയുടെ തലങ്ങളെയും അവബോധത്തെയും ആശ്രയിച്ചിരിക്കും. കവിത ഇഷ്ടപ്പെടുന്നവര്‍ക്ക് പാട്ടും പാട്ട് ഇഷ്ടപ്പെടുന്നവര്‍ക്ക് കവിതയും ഒരുപോലെ രുചിക്കാറുണ്ട്. ഈണം എന്നത് ഇന്ദ്രിയങ്ങളെ കീഴടക്കുന്ന സിദ്ധിയാണെന്നുള്ളത് പുതിയ കാര്യമല്ല. മന്ത്രങ്ങളും സൂക്തങ്ങളും സ്‌തോത്രങ്ങളുമെല്ലാം താളാത്മകമായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. വേഗത്തില്‍ സ്വാധീനിക്കപ്പെടുകയും അവ മനസ്സിനെ കീഴ്‌പ്പെടുത്തുകയും അതിലൂടെ എളുപ്പത്തില്‍ ഒരു ഭാവതലത്തില്‍ എത്തപ്പെടുകയും ചെയ്യുന്നു. വേഗത്തില്‍ കയറിപ്പറ്റാന്‍ ഇടയുള്ള ഗാനങ്ങള്‍ക്ക് കാവ്യഗുണം കൂടിയുണ്ടാകുമ്പോഴുള്ള സ്വാധീനശക്തി ഊഹിക്കാവുന്നതാണ്.     ഒരു ഭാവത്തെ, അര്‍ത്ഥത്തെ, ആശയത്തെ ഉദ്‌ഘോഷിപ്പിക്കാനോ, ഉദ്യമിപ്പിക്കാനോ വേണ്ടിയാകാം ഒരു ഗാനം/കവിത രചിക്കപ്പെടുന്നത്. എന്തിനാണ് എഴുതുന്നത് എന്ന ആശയം എഴുത്തുകാരന്‍ സ്വയം ചോദിക്കേണ്ടിവരുമ്പോള്‍ അയാള്‍ അയാളോടുതന്നെ നീതിപുലര്‍ത്തുന്ന സന്ദര്‍ഭങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നു. പ്രത്യേക ഉദേശ്യലക്ഷ്യ...

പലവുരു ഞാനതു മനസ്സിലോർത്തെങ്കിലും...

പലവുരു ഞാനതു മനസ്സിലോർത്തെങ്കിലും ഇതുവരെയാരോടും പറഞ്ഞതില്ല ഇനിയും പറയുവാൻ വൈകിയെന്നാകിലോ പിന്നെ പറഞ്ഞതിൽ കാര്യമില്ല പറയുവാൻ തുനിയുമ്പോൾ ഓർമ്മയിൽ വരുന്നത് പലനിറമാർന്നുള്ള വദനങ്ങളും ഓർമ്മവരുന്നാ മുഖങ്ങളെ ഓർക്കുമ്പോൾ പേടിയോ, നാണമോ, പുച്ഛമോ അറിയില്ല പേടിതോന്നുന്നോരാ മുഖങ്ങളെന്നെന്നും ഞാനാരാധിച്ചീടുന്നവയായിരുന്നു ഗുരുവോ, പിതാവോ, ദൈവമോ ആയിടാം പേടിപ്പെടുത്തുന്ന ആ മുഖങ്ങൾ കൂടെക്കളിച്ചവർ അറിയുന്ന നേരത്ത് നാണവും എന്നിൽ പ്രതിഫലിക്കാം നല്ലതാണെങ്കിലും, ചീത്തയാണെങ്കിലും കളിയാക്കലാണവരുടെ അംഗീകാരം പുച്ഛത്തെയോർക്കുമ്പോളാണല്ലോ കഷ്ടം എന്നിലും ദേഷ്യം ജ്വലിച്ചിടുന്നു കാലാകാലങ്ങളായ് കൊണ്ടുനടന്നത് തട്ടിത്തെറിപ്പിച്ച ദേഷ്യമാവാം തട്ടിയുടച്ചു വാർക്കുന്ന ഈ സംസ്കാരം ആരുപകർന്നു കൊടുത്തതാവോ നൂഡിൽസും വന്നു വെയ്റ്റ് ലെസ്സും വന്നു വകതിരിവെന്നതു പോയിടുമ്പോൾ ആശയ്ക്കനുസൃതം ആശയങ്ങൾ മാറി മാറ്റത്തിൻ തീഷ്ണമാം കാലക്കെടുതിയിൽ തീപ്പൊരിത്തുമ്പിനാൽ അണയുന്ന പാറ്റപോ- ലാവുന്നു മാറ്റത്തിൻ ഉച്ചസ്വരങ്ങളും ഇനിയും പറയുവാനറച്ചു നിന്നെങ്കിലോ നഷ്ടപ്പെടുന്നതീ ദൈവഭൂമി ആവില്ല കഴിയില്ല നഷ്...