Skip to main content

Posts

Showing posts from June, 2016

ഭാഷ്യം

രജി ചന്ദ്രശേഖർ ദേഷ്യം കൊണ്ടു തുടുത്തതാം കവിളിനോ         കത്തുന്ന നോട്ടത്തിനോ, ഭാഷ്യം വേണ്ടതൊരല്പമൊന്നിടറിടും         വാക്കിന്റെയര്‍ത്ഥത്തിനോ ! ദേഷ്യം സ്‌നേഹവിളക്കെരിഞ്ഞു വിരിയും         നാളങ്ങളാണെന്നതാം  ഭാഷ്യം സ്‌നേഹപയസ്വിനീ, തവ കരള്‍-         ത്താളില്‍ തുളുമ്പുന്നിതാ... ---000--- ഭാഷ്യം ,   മറ്റിടങ്ങളിൽ   (30-06-2016, 07:32:31 AM), ( വാക്യം.കോം )

എന്താ ല്ലെ !

---   ഷംനാദ് , Orbit ഹൊ... ! എന്നെ കണ്ടതും നിവിൻ പോളി ഒറ്റ ചോദ്യം.. "സിനിമയിലഭിനയിച്ചൂടാരുന്നോ..." എന്താ ല്ലേ ! എന്തൊരു ദിവസമായിരുന്നു ഇന്നലെ... 130 കോടി ജനങ്ങളുടെ നല്ല നടനും ഞാനും, ഓക്സിജൻ പങ്കിട്ട് അവന്റെ തന്നെ എറണാകുളത്തെ ഫ്ലാറ്റിൽ... 25 വർഷം കഴിഞ്ഞിരിക്കുന്നു, SSLC കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞിട്ട്. ഞങ്ങൾ ആറ് സഹപാഠികൾ, കുചേലർ... നിർമമരായി അവന്റെ അരികിലിരുന്നു. ഓരോരുത്തരെയും അവൻ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു കൊണ്ട് ഏറെ നേരം നിന്നു. അവസാന ഊഴക്കാരന്റെ കഴുത്തിലൂടെ കണ്ണീരു വീണു കുതിർന്നിരുന്നു.. അവനും ഞങ്ങളും കരഞ്ഞു. നോമ്പുതുറക്കാനായി വിഭവങ്ങളുടെ അടുത്തേക്ക്.. ഡോർ തുറന്ന് കയറി വന്ന മനുഷ്യനെ സുരാജ് ''നിവിനേ" എന്ന് വിളിച്ചു ഞങ്ങടെ കൂടെയിരുത്തി. ഞങ്ങൾ ആറുപേരും അങ്ങനെ അനുഗ്രഹിക്കപ്പെട്ടവരായി... അവർ രണ്ട് പേരും മനുഷ്യരാവാൻ ശ്രമിച്ചുകൊണ്ടിരുന്നു. പച്ചമനുഷ്യർ...! അപ്പോൾ ഞങ്ങൾ ആറുപേരും അഹങ്കാരികളായി കഴിഞ്ഞിരുന്നു. ഒരു ജീവിതം മുഴുവൻ ഓർക്കാൻ, മറക്കാത്തതിനെ തന്നു അവൻ ഞങ്ങളെ യാത്രയാക്കി. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആ രാത്...

ലേഖനം

Download Free Malayalam Android App : Reji Mash മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹ...

നല്ല വാക്കുകൾ

Download Free Malayalam Android App : Reji Mash മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര...

വാർത്തകളിൽ

Download Free Malayalam Android App : Reji Mash മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര...

പീലിച്ചിറകുകള്‍

Download Free Malayalam Android App : Reji Mash മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര...

പ്രാര്‍ത്ഥന

Download Free Malayalam Android App : Reji Mash മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര...

കവിതകള്‍

Download Free Malayalam Android App : Reji Mash മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര...

Raji Chandrasekhar :: നല്ലപാതി

മൗനം കനക്കുന്ന മുഖമാണു നീ, സ്നേഹ- സ്വപ്നം തളിർക്കും കരളാണു നീ... തീക്ഷ്ണദുഃഖം, പിണക്കം, പരാതിശ്രുതി, വേണ്ടെനിക്കൊന്നുമെന്നേറ്റ രോഷം. വീണ്ടുമെന്നുച്ചയ്ക്കു മുൻപേ, തിളയ്ക്കുന്ന കാളും വിശപ്പിന്നു സ്വാദൊരുക്കം. നല്ലിളം കാറ്റുകൾ പൂക്കുന്നൊരോർമ്മയിൽ നീങ്ങുന്നു നോവിന്റെ തേൻനിലാവ്. മൗനം തണുക്കും പുതപ്പാണു നീ, സ്നേഹ- സൗഭാഗ്യ ഭദ്രക്കരുത്താണു നീ... ഇടഞ്ഞും പിണഞ്ഞും പിരിഞ്ഞൊട്ടു മാറാതെ - യാടുന്നൊരാഗ്നേയ രാഗഗീതം. ജ്വലിക്കും മഹാദിവ്യ താരാട്ട്, വാഴ്വിന്റെ സൂര്യോദയം, ശാന്തി, തീർത്ഥഗംഗ. ബ്രഹ്മാണ്ഡപുണ്യം തെഴുക്കുന്നു, കാവലാ- യാമയം തീണ്ടാതെ പത്തുദിക്കും. മൗനം മണക്കുന്ന പൂവാണു നീ, സ്നേഹ- വാത്സല്യ വർണ്ണത്തുടിപ്പാണു നീ... എന്മക്കളേട്ടനെന്നോരോ വ്രതങ്ങളായ് ജന്മം പകുക്കും മഹേശതാര, ചിരിതൂകി നില്ക്കുന്ന ജ്ഞാനദാനപ്രഭ, പ്രണയാർദ്ര പുഷ്ക്കലം ഞാറ്റുവേല, വഴിവെട്ട, മേതിരുൾക്കാട്ടിലും കൈത്താങ്ങ്, മിഴികൾ, നീ,യെന്നുമെൻ നല്ലപാതി. ---  രജി ചന്ദ്രശേഖര്‍

കൊതി

കൊതിയോടെ നിന്മുന്നിലെത്തി കണ്ണാ, മതിവരാതാ മുഖം കണ്ടു നില്ക്കാന്‍ കടമിഴിക്കോണിന്‍ തലോടലേല്‍ക്കാന്‍ വിടരുന്ന തേന്‍ ചിരിപ്പാട്ടു കേള്‍ക്കാന്‍. അറിയാതെയാവിരലൊന്നു തൊട്ടാ- ലുറി പൊട്ടിയൊഴുകുന്ന സ്നേഹമാകാന്‍, മുരളികയാകാന്‍, ഇനിയു മാ ചൊടിയിലെ തരളിത കാംബോജിയോളമാകാന്‍. അലിവോടെ നീ വിളിക്കുന്ന നേരം അലിയുന്നൊരാമോദ വെണ്ണയാകാന്‍, വനമാലയാകാന്‍, വിരിമാറിലാര്‍ദ്രമാം കനവായി നിറയുന്ന രാധയാകാന്‍.

വഴിവെട്ടം

നിഴല്‍ നിറയുമിരുളിലും     നിഴലിച്ചു കാണ്മതും     നിന്നുടെ നിഴലല്ലെ കണ്ണാ. അഴല്‍ മൂടുമുള്ളിലും     ഒളിപെയ്തു നിറവതും     നിന്നുടെ കഴലല്ലെ കണ്ണാ. ഇനിയെന്തു ദുഃഖങ്ങ-     ളിനിയെന്തു സ്വപ്നങ്ങ-     ളിനിയെന്തു ബന്ധങ്ങള്‍ കണ്ണാ. ഇനിയെത്ര നേരമീ-     യാത്ര, നിന്നരികിലേ-     യ്ക്കിനിയെത്ര ദൂരമെന്‍ കണ്ണാ. ഇനിയും മറക്കാതെ     മൂളും മുകില്‍പ്പാട്ടി-     ലുണരുന്നു നിന്‍ രാഗമിന്നും. ഇനിയും തുളുമ്പാതെ-     യീ മണ്‍കുടത്തിലും     നിറയുന്നു നിന്‍ ഗീതമിന്നും. ഇനിയേതിരുട്ടിലും     മിഴി തുറന്നാലുടന്‍     നീ മുന്നിലുണ്ടല്ലൊ കണ്ണാ. ഇനിയേതു വെട്ടവും     വഴിതെളിക്കുന്നതും     നിന്മുന്നിലേയ്ക്കല്ലെ കണ്ണാ.

സൂര്യനമസ്കാരം

കോവളം

കോവളം കടലാകെ ശാന്ത-     മിതെന്തു കാറ്റു കലമ്പിയോ ! കാവലായൊരു കോട്ട, മൗന-     മൊരുക്കിയോ സഖി ചുറ്റിലും. നോവു നിന്മിഴിയോളമാലയി-     ലേങ്ങലായ് വിലയിക്കുവാ- നാവണം മമ ജന്മമായൊരു     തീരമായണയുന്നതും.

തീരം

തീരം നീയവിടേക്കു വന്നണയുവാ-         നോളങ്ങളാകട്ടെ ഞാന്‍ നേരം നീ, ഹൃദയത്തുടിപ്പിലലിയും         നേരായി മാറട്ടെ ഞാന്‍ താരം നീ, യ രുണാഭചേര്‍ന്നു മരുവും         പൂവായ് മരിക്കട്ടെ ഞാന്‍ ചേരാന്‍ മാമകനോവു നിന്‍ തനുവിലെ-         ത്താരുണ്യപുഷ്പങ്ങളില്‍.

ചുവന്നുള്ളി അത്ര ചെറിയ ഒരു ഉള്ളി അല്ല

http://www.sharechat.co ചുവന്നുള്ളി നമുക്ക് എല്ലാം വളരെ പരിചിതം. നമ്മുടെ കറികളിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത നിത്യസാന്നിധ്യം. നമ്മുടെ പ്രിയ ചമ്മന്തികളിലെ ഒരു സ്ഥിരം ചേരുവ. പക്ഷെ ഈ കുഞ്...

ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്.

രാജേഷ്, ദൈവദശകം ഗ്രൂപ്പിൽ ചെങ്ങന്നൂർ ദേവി രജസ്വലയാകുന്ന ചടങ്ങാണ് തൃപ്പൂത്ത്... ആ ദിവ്യശക്തിയില് അവിശ്വാസം ജനിച്ച ബ്രിട്ടീഷ് റസിഡന്റെ കെണല് മണ്ട്രോയ്ക്ക് അത്ഭുത...

സദ്ഗതി

  സദ്ഗതി കണ്‍തുറന്നൊന്നു നോക്കവെയുള്ളിലും കണ്ടു തുമ്പിയുയര്‍ത്തുന്നൊരുണ്ണിയെ. കുഞ്ഞുകണ്ണകള്‍ ചിമ്മിച്ചിരിക്കുന്നു കുഞ്ഞിളം കാതിളക്കിച്ചിണുങ്ങുന്നു. ഉണ്ടശ്ശർക്കര, തേന്‍ കരിമ്പപ്പവും ഉണ്ടു മോദകം പായസം തേങ്ങയും തുമ്പ തോല്ക്കും മലര്‍പ്പൊരി കല്ക്കണ്ടം തുമ്പി തൊട്ടൊക്കെയേല്‍ക്കുകെന്‍ ജന്മവും. കൂടെയുണ്ടെന്നൊരാത്മവിശ്വാസവും കൂടെ നീ തന്ന പ്രത്യക്ഷ ബോദ്ധ്യവും പോരുമിജ്ജീവരഥ്യയിലപ്പുറം പോരുവാനുണ്ണി, നീ തന്നെ സദ്ഗതി. Read in Amazone Kindle

വേണം

വേണം ജന്മമനേകമിത്തണലിലെന്‍         സ്വപ്‌നം ലയിക്കുന്നതാ- മീണം മാറ്റൊലികൊള്ളുമാക്കളമൊഴി-         ത്തേനുണ്ടുറങ്ങീടുവാന്‍ നാണം രാഗമണയ്ക്കുമാക്കവിളിലെ-         ശ്ശോണാഭ ദിങ്മണ്ഡലേ കാണാന്‍, വീണ വിതുമ്പുമാച്ചൊടികളില്‍         ചുംബിച്ചുണര്‍ന്നീടുവാന്‍...

പ്രകൃതി

ഫാത്തിമ മെഹബൂബ് (G & VHSS, Pirappancod -ലെയും അക്ഷര -യിലെയും ഒന്‍പതാം തരം വിദ്യാര്‍ഥിനി) "മഴയായി ഞാൻ കണ്ട സ്വപ്നങ്ങളൊക്കെയും വേനലിൽ വറ്റി വരണ്ടിരുന്നു. ചൂടാണു വയ്യ, പുറത്തിറങ്ങാനെന്റെ വീടിന്നകത്തും വിയർപ്പു ഗന്ധം. കിണറും കുളവും കരയും മിഴികളും കനിവിനായ് തേങ്ങിക്കരഞ്ഞിടുന്നൂ. മീനമായ് മേടമായിടവമായെന്നിട്ടും മഴയിത്ര വൈകുവതെന്തുകൊണ്ടോ !  പെട്ടെന്നു വന്നിതാ, ഭൂമിതന്നാത്മാവിൽ നിദ്രയായ് പൊയ്പോയ പൊൻവസന്തം. ഭൂമിതൻ ദാഹമടക്കുവാനെത്തിയ കരിമുകിൽമേഘങ്ങളമ്പരന്നു.  എന്തേ ഇവിടിത്ര നാശമായ് തീരുവാൻ മീനവും മേടവും കൊന്നതാണോ ? എവിടെയാണിവിടുള്ള പച്ചപ്പിതൊക്കെയും മീനവും മേടവും തിന്നു തീർത്തോ ? താഴത്തൊരു കൂട്ടം മാനവര ൊ ക്കെയും നില്ക്കുന്നൊരു തുള്ളി നീരിനായി. ഇല്ലില്ലെനിക്കിതു താങ്ങുവാനാകില്ല ഇടനെഞ്ചു പൊട്ടിക്കരഞ്ഞു മേഘം ... അലിയും മനസ്സിന്റെ മഴനാരിലായിരം കണ്ണുനീർ തുള്ളികൾ പെയ്തിറങ്ങി"

വിന

രജി ചന്ദ്രശേഖർ ഇനിയില്ല ഗാനമൊന്നും കനിവേ നിന്‍ കാതിലോതാന്‍ ഒരു രാഗബിന്ദുവുള്ളില്‍ അതുമാത്രമുണ്ടു ബാക്കി. ഒരു കുഞ്ഞു പൂവിനുള്ളില്‍ ചെറു മഞ്ഞുതുള്ളി പോലെ മധുവൂറി നില്ക്കുമെന്നും നിറവാര്‍ന്നു നിന്റെ സ്‌നേഹം. തെളിവാനമില്ല മേലെ മൃദുശയ്യയില്ല താഴെ മുനകൂര്‍ത്ത മുള്ളു മാത്രം വിനപോലെ കൂടെ ഞാനും.