Skip to main content

Posts

Showing posts from August, 2020

Fathima Sana K P :: മുല്ലപ്പൂവും പൂമ്പാറ്റകളും

  മുല്ലപ്പൂവും പൂമ്പാറ്റകളും ഫാത്തിമ സന കെ.പി. ഒരു ഗ്രാമത്തിൽ  എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അതിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു.  അവിടെ ഡാലിയാ, റോസാപ്പൂ,  മല്ലിക, ജമന്തി, ഇതുപോലെ എത്രയോ പൂക്കൾ  ഉണ്ടായിരുന്നു. എണ്ണിയാലൊടുങ്ങാത്ത പൂമ്പാറ്റകളും പൂക്കളും. കുട്ടികൾ എന്നും അവിടെ വന്നു ആസ്വദിക്കും, കളിക്കും, രസിക്കും , ആ കൂട്ടത്തിൽ നിറമുള്ള പൂക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റൊരു ഗ്രാമത്തിൽ നിന്ന് വന്ന ഒരാൾ അതിലൂടെ നടക്കുമ്പോൾ അയാളുടെ കയ്യിൽ നിന്ന് ഒരു മുല്ലപ്പൂ തൈ നിലത്തുവീണു. അത് അവിടെ മുളച്ചു വളർന്നു വന്നു. കുട്ടികളും പൂക്കളും പൂമ്പാറ്റകളും അത്ഭുതപ്പെട്ടു, ഇത് ലോകത്തിലെ ഏറ്റവും നല്ല പൂവായിരിക്കും എന്നാണ് എല്ലാവരും ചിന്തിച്ചത്. അത് വളർന്നുവലുതായി പൂവ് ഇടാൻ തുടങ്ങി. കുട്ടികളായിരുന്നു അതിന് വെള്ളവും വളവും ഒഴിച്ചിട്ട് അതിനെ വലുതാക്കിയത്.  മറ്റു പൂക്കൾക്ക് കൊടുത്ത വെള്ളവും വളവും ഇവൾക്കായിരുന്നു കിട്ടിയത്.അതാണ് ഈ തോട്ടത്തിലെ രാജകുമാരി എന്നും വിശേഷിപ്പിച്ചിരുന്നു. പക്ഷേ പൂവ് ഉണ്ടായപ്പോൾ ആർക്കും അതിനെ ഇഷ്ടപ്പെട്ടില്ല. കാരണം അത് നിറമില്ലാത...

Fathima Sana K P

ഫാത്തിമ സന.K P ക്ലാസ്. 5 H I O H S. ഒളവട്ടൂർ മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴ...

Cherukavi Ami

  ചെറുകവി ആമി Vakkom Thiruvananthapuram മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എ...

Cherukavi Ami :: ഓർമ്മയായ പുഴ

  ഓർമ്മയായ പുഴ ചെറുകവി ആമി ഓർമ്മയുണ്ടോ, ഇവിടെയൊരു പുഴ ഒഴുകിയിരുന്നു മീൻമുട്ടിയിൽ തലകുത്തി,  കുന്നിന്നരയിലൊരു അരമണിയായി  ചിരിച്ചൊഴുകിയിരുന്നു വെള്ളികൊലുസണിഞ്ഞാ- നന്ദനൃത്തമാടി എന്‍റെ പാദങ്ങളെ ചുംബിച്ചവൾ പൊട്ടിച്ചിരിച്ചിരുന്നു വേനലിലും നേർത്തുപോകാ- തൊരുറവയായി പൂഴി നനച്ചിരുന്നു മഴവെട്ടിയ വഴിയല്ലൊരു പുഴ!  ജീവനുള്ളൊരരുവിയായി  തീരം തഴുകിയിരുന്നു മണലൂറ്റിയൂർന്നുപോയൊരു  പാവം ജലനിധി! അവളൊഴുകിയ വഴിയാണതിന്നു മണൽകുഴികൾ മാത്രം... ഇന്നവൾ,  വർഷകാലത്ത് വഴിതെറ്റി- യെത്തുന്നൊരതിഥി മാത്രം, തറവാട്ടിലതിഥിയായെത്തിയ  പെണ്ണിനെ പോലെ, എന്നെപോലെ- യൊരഥിതി മാത്രം... ചിറ്റാറേ, നീ ഓർക്കുമോ എന്നെ ഞാനും നിന്‍റെ കൂട്ടുകാരി,  എന്‍റെ ബാല്യവും  നിന്‍റെ ബാല്യവും ഒന്നുപോലെ... ---  Cherukaviaami

Anil R Madhu :: പ്രണയഭാവം

  പ്രണയഭാവം അനിൽ ആർ മധു ആലാപനം :: സൂരജ് പ്രകാശ് പ്രണയം മൊഴിഞ്ഞു മയങ്ങുന്ന കണ്ണുകൾ,  താളമിട്ടാടി രമിക്കുന്ന കയ്യുകൾ,  ഭാവം തിമിർക്കും മനക്കാമ്പിനുള്ളിലെ,  നാദം ശ്രവിക്ക നീ... പൊള്ളുന്ന നോവിന്‍റെ വിങ്ങലും തങ്ങലും,  പൊട്ടിയകന്ന കനപ്പിച്ച നൊമ്പരം,  പൊയ്മുഖം പേറി നടക്കുന്നൊരിഷ്ടവും,  പെയ്തൊഴിയാത്ത കാർ കോളിന്‍റെ കാന്തത,  കാലം നടുക്കി നടത്തും പരിഭവം... ചിന്തുകൾ പൊട്ടാത്ത സൗരഭ്യ സൂനവും,  ചന്തം നിറഞ്ഞാടുന്ന വൈഭവം,  തൽപമൊരുക്കി ചിരിക്കും കിലുക്കവും,  മൊട്ടിട്ട മോഹപ്പെരുമഴക്കാലവും,  ചിത്തം തുടിച്ചതിൽ ആടി തുടിക്കുന്ന  ചിന്തകൾ കൈവിട്ട സൗഗന്ധ സൂനവും... പ്രാണനെ പ്രേയസിയായി നിനച്ചതും,  പ്രാണൻ പ്രണയിനിക്കായിട്ടു നൽകിയും,  കാലം കടങ്കഥയാക്കിയ ചിത്രവും,  ചിത്ര ചരിത്രവും,  എത്ര നാൾ..., എത്ര നാൾ... ലോലത വെട്ടി വിഴുങ്ങി,  അമരത്വമേകി വിതുമ്പീ...,  പ്രാണനെന്നുൽഘോഷമോടെ തപിച്ചു,  കരതാരിൽ പൊയ്മുഖം ആകെ മറച്ചൂ,  തുടിക്കുന്ന സ്വപ്ന സ്വരങ്ങൾ മറന്നു,  പിടയ്ക്കുന്ന പ്രാണന്‍റെ നീറും നിലവിളി കേൾക്കാതെ നി...

Rajaneesh :: കൊറോണ.... ഒരു നെഗറ്റീവ് കഥ !!!

  കൊറോണ....  ഒരു നെഗറ്റീവ് കഥ !!! നെഗറ്റീവ് ആകാൻ പോസിറ്റീവ് മനസ്സോടെ  പ്രാർഥിച്ച നിമിഷങ്ങൾ ഞാനും  ഓർത്തെടുക്കട്ടെ......,  മാർച്ച്‌ ഇരുപത്തിയെട്ടിന് ഞാൻ ക്വാറന്‍റൈന്‍  ആകുമ്പോൾ എന്തോ കുറച്ച് നാളത്തെ മടുപ്പും മാറി കിട്ടട്ടെ എന്ന് കരുതി ഞാനും റൂമിൽ കയറി.  ഉറക്കം മാത്രം ആയിരുന്നു ആകെ പരിപാടി ഇടക്ക് എവിടെയോ ഒന്ന് വായിക്കും അത്ര മാത്രം,  കുറച്ചു ദിവസം കഴിഞ്ഞ് കമ്പനിയിൽ നിന്നും കാൾ വന്നു എല്ലാരും കൊറോണ ടെസ്റ്റ്‌ ചെയ്യണം. പുറത്ത് പോകാൻ ഉള്ള മടി കാരണം ഞാൻ പോയില്ല,  അങ്ങനെ ഏപ്രിൽ 15 ന് ഞങ്ങൾ മൂന്ന് ഫ്രണ്ട്സ് പോയി ടെസ്റ്റ്‌ ചെയ്തു ഭാഗ്യം എന്ന് പറയട്ടെ 2 ദിവസം കഴിഞ്ഞ് അവരുടെ റിസൾട്ട്‌ വന്നു. എന്‍റെ മാത്രം വന്നില്ല അവരുടെ ടെസ്റ്റ്‌ നെഗറ്റീവ് ആരുന്നു അതിനാൽ എനിക്ക് ടെൻഷൻ ഇല്ലാരുന്നു.  ആരോ ഇടക്ക് പറയുന്നു -"ഇവന്‍റെ സാമ്പിൾ  ചൈനയിൽ കൊടുത്ത് അയച്ചു,  WHO ആണ് ടെസ്റ്റ്‌ ചെയ്യുന്നത് " അങ്ങനെ 14 ദിവസം കഴിഞ്ഞു,  ലാസ്റ്റ് ഞാനും ഹാപ്പിയായിരുന്ന്  എല്ലാരോടും പറഞ്ഞു നെഗറ്റീവാണ് എന്നാലും ഒരു റിസൾട്ട്‌ എന്താ വരാത്തത്..??  പിന്നീട് ഹോസ്...

Aiswarya S Dev

  Aiswarya S Dev D/o Divakaran S Kalathumpadikkal (H) Appad, Mylampadi PO Student, +2 Science, GHSS Kakkavayal, Wayanad മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വ...

Lakshmi Changanara :: ഒറ്റത്തുരുത്തുകൾ

  ഒറ്റത്തുരുത്തുകൾ  ലക്ഷ്മി ചങ്ങണാറ മനോരഥങ്ങളുടെ  ഉന്നതങ്ങളിൽ നിന്നും  ഒറ്റയടിക്ക് - പുറന്തള്ളപ്പെട്ടവരെക്കുറിച്ച്  എപ്പോഴെങ്കിലുമൊന്ന്  വ്യാകുലപ്പെടണം.  അവഗണനയുടെ പച്ചിലച്ചാറുകുടിച്ച്‌ വിശപ്പടക്കുന്നവരാണവർ .  മാറ്റിനിർത്തപ്പെട്ടതിന്‍റെ നിസ്സഹായതയും, ദൈന്യതയും പാതിയടഞ്ഞ കണ്ണുകളിലുണ്ടാവും..  സ്വരങ്ങളിൽ, അപേക്ഷിക്കപ്പെടലിന്‍റെ യാചനകളുണ്ടാവും..  ഉപേക്ഷിപ്പെടലിന്‍റെ ഒറ്റത്തുരുത്തുകൾ കയറാൻ ശ്രമിച്ച്‌,  പടികളെണ്ണി, വിരലുകളെണ്ണി  പരാജയമടഞ്ഞവർ  പോകെപ്പോകെ  ചുണ്ടുകൾക്കിടയിൽ  വിഷാദമൊളിപ്പിച്ച്‌  നല്ലൊരു കാഴ്ച്ചക്കാരും ശ്രോതാക്കളുമാവും.  ആകുലതകളും വ്യാകുലതകളും തന്നത്താൻ പങ്കുവച്ച്‌  വിധികൾക്ക് കാതോർക്കുന്നവർ..  സ്വപ്നങ്ങൾക്ക്, ചിറകുമുളയ്ക്കുവാൻ വേണ്ടി  യാഥാർത്ഥ്യത്തോട് - പടപൊരുതുമ്പോഴും ..  അർദ്ധരാത്രിയിലെ  പാഴ്ക്കിനാക്കൾക്ക്  കാവൽ നിൽക്കുന്നുണ്ടാവും  എന്തെന്നാൽ, ഉപേക്ഷിക്കപ്പെടലിന്‍റെ ഒറ്റത്തുരുത്തുകളാണവർ  അടിമുതൽ മുടിവരെ  താളം തെറ്റിയ ഈണങ്ങളുടെ അപശ്രുതികളുണ്...

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

Ameer Kandal :: ഒളിച്ചോട്ടം

  ഒളിച്ചോട്ടം . അമീർകണ്ടൽ Photo Credit:  https://www.britannica.com/science/lightning-meteorology റെയിൻകോട്ട് എടുക്കാൻ മറന്നതിൽ അകമേ ശപിച്ച് കൊണ്ട് അയാൾ ബൈക്കൊതുക്കി വെയിറ്റിംഗ് ഷെഡിലേക്ക് കയറി നിന്നു. കുറച്ച് നാളായി വൈകുന്നേരങ്ങളിൽ മഴയാണല്ലോ. പൊടുന്നെനെയാണ് വെളിച്ചം മങ്ങി ഇരുള് പരക്കുന്നത്.വേനൽ മഴയായതിനാൽ നല്ല കുടുക്കവുമുണ്ട്.മഴയാകട്ടെ തൻ്റെ നീണ്ട കറുത്ത തലമുടി അഴിച്ചിട്ട് കലിതുളളും മാതിരി തിമിർക്കുന്നു. വെയിറ്റിംഗ് ഷെഡിൻ്റെ പടവുകളിൽ ഓളങ്ങൾ തീർത്ത് മഴവെള്ളം കുത്തിയൊലിച്ച് പായുന്നു. വിജനമായ ടാറിട്ട റോഡിൽ മഴത്തുള്ളികൾ ഉറഞ്ഞ് തുളളി സ്വൈരവിഹാരം നടത്തുന്നു. പൊടുന്നനെയാണ് മഴ മഞ്ഞ് മൂടിയ പാതയുടെ മറുകരയിൽ നിന്ന് ഒരു സ്ത്രീ റോഡ് മുറിച്ചുകടന്ന് ഷെഡിലേക്ക് ഓടിക്കയറിയത്.കുടയിൽ താങ്ങാത്ത മഴ അവരെ അടിമുടി നനച്ചിരിക്കുന്നു. കുട മടക്കി അവർ തൻ്റെ ഷാളിൻ്റെ തുമ്പറ്റം പിഴിഞ്ഞ് തല തുവർത്തി. നനഞ്ഞൊട്ടിയ ചുരിദാറിൻ്റെ താഴ്ഭാഗം കൂട്ടിപ്പിടിച്ച് പിഴിഞ്ഞു. നെറുകയിലെ സിന്ദൂരം ചോരപാട് കണക്കെ നെറ്റിയിലേക്ക് പടർന്ന് കിടക്കുന്നു. ഉത്സവ പറമ്പിലെ കമ്പക്കെട്ട് മാതിരി ഇടയ്ക്കിടക്കുള്ള മിന്നൽ പിണരിലെ വെള്ളവെട്ടത്...

Downloads

Click this sponsored Adstera ad link പുസ്തകങ്ങള്‍ Click Here to download the Collab Book , മാഷിനൊപ്പമെഴുതാം 1,  കാറ്റും മലയും തമ്മില്‍ മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്...

Snehatheeram :: പ്രണയാര്‍ദ്രം

 

Faeela Sanu :: നെഞ്ചോട് ചേര്‍ന്നിരുന്ന് മൊഴിയുന്ന പ്രണയം

 

Sherin Faiz :: കൊലാബിച്ചങ്കേ

 

Prasanth G :: എല്ലാ ഭാവുകങ്ങളും നേരുന്നു

   

Sheeja Varghese :: പ്രണയം അനാദിയായ അനുഭൂതി

 

Parvathy Bhuparthy :: തുടി കൊട്ടുന്ന പ്രണയം

പ്രണയത്തെ   അതിന്റെ തനിമയൊട്ടുംതന്നെ കളയാതെ വർണ്ണിച്ചിരിക്കുകയാണ് നമ്മുടെ പ്രിയ കവികളായ രജി ചന്ദ്രശേഖർ എന്ന നമ്മുടെ മാഷും ആശ രാജനും .  കവിതയുടെ ആദ്യ ഭാഗങ്ങളിലെ വരികൾ മാഷിന്റെയാകുന്നു. എന്നാൽ അതിന്റെ അന്തസത്ത ശ്രീമതി ആശയുടേതാണ് . മാഷ് പ്രണയത്തിന്റെ ഭംഗിയാർന്ന പുറംതോടിനെയാണ്  വർണിച്ചതെങ്കിൽ ശ്രീമതി ആശയതിന്റെ വൈകാരികത നിറഞ്ഞ ഹൃദയത്തെയാണ് വിശദീകരിച്ചിരിക്കുന്നത്.  ജീവിതത്തിലെ യാഥാർഥ്യങ്ങളെയും മോഹങ്ങളെയും അതിന്റെ തീവ്രതയേയും കവിതയുടെ ആദ്യ ഭാഗത്ത് അതിമനോഹരമായി വർണിക്കപ്പെട്ടിട്ടുള്ളത് ഏതൊരു വായനക്കാരൻ്റെയും മനസ്സുലയ്ക്കും.  തുടക്കത്തിൽ നമുക്ക് കാണാൻ കഴിയുന്നത് കവിയുടെ തുടിക്കുന്ന മനസ്സിൽ തുടികൊട്ടിപ്പാടുന്ന മോഹങ്ങളെയും ഓർമ്മകളെയുമാകുന്നു. അവിടെ കവി, തന്റെ  തിരക്കാർന്ന ജീവിതത്തിലും   പ്രാണനാഥയോടുള്ള  തന്റെ പ്രണയമാണ് വർണിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ വരികളായവയെ കണക്കാക്കാം എന്ന് പറയുന്നതിൽ ഞാൻ തെറ്റു കാണുന്നില്ല. കാരണം തിരക്കാർന്ന ഇന്നത്തെ ജീവിതത്തിൽ സ്വന്തം കുടുംബത്തിന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കാൻ വളരെയധികം കഷ്ടപ്പെടുന്നുണ്ട്,  ...

Seena Navas :: കരുതലിൻ്റെ ആശയാവിഷക്കാരങ്ങൾ

രജി ചന്ദ്രശേഖർ എന്ന 'രജി മാഷ്' തന്റെ വരികളിലെന്നും പ്രണയ ഭാവം കെടാതെ സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ പ്രണയ വരികളോട് ചേർന്നെഴുതിയ 75 എഴുത്തുകാരുടെ രചനകൾ പ്രണയത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്നു. ജീവിതത്തിലെ എല്ലാ തിരക്കുകൾക്കുമിടയിലും പ്രിയതമയോടൊത്ത് ചെലവഴിക്കുന്ന ചില സുന്ദര നിമിഷങ്ങളാണ് മാഷിന്റെ പ്രണയ വരികളായി ചിതറിത്തെറിച്ച് ഓരോ മനസ്സിലും കുടിയേറിയത്. പ്രണയം അന്യമായിപ്പോകുന്ന യാന്ത്രിക ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിലും, കുറച്ചു നേരം പ്രിയപ്പെട്ടവളെ ചേർത്ത് നിർത്തി കവിളിൽ ഉമ്മ നൽകി കാതിൽ പതിയെ പ്രണയം പറയുന്ന  'ഒരുവന്റെ' കരുതലിന്റെ മനസ്സാണ് മാഷിന്റെ വരികൾ പങ്കുവച്ചത്. അതേ കരുതലിന്റെ ഭാവനാപൂർണ്ണങ്ങളായ ആശയാവിഷ്ക്കാരങ്ങളാണ് ഇതിലെ ഓരോ രചനയും. ആസ്വാദനത്തിന്റെ വേറിട്ട തലങ്ങൾ കാഴ്ചവയ്ക്കുന്ന രചനകളിൽ അരവിന്ദ് S.J യുടെ തുടരുന്ന പ്രതീക്ഷകൾക്ക് ആധാരമായിത്തീരുന്ന പ്രണയം വ്യത്യസ്തമാകുന്നു. പ്രണയം എന്നത് ഒരു വ്യക്തിയിലേക്ക് ഒതുങ്ങാതെ പ്രകൃതിയിലേക്ക്...മഴയിലേക്ക്, മഞ്ഞിലേക്ക്, കാറ്റിലേക്ക് ഒക്കെ വഴിതിരിച്ചു വിട്ടിരിക്കുന്നു ഈ വരികളിൽ. പ്രണയത്തിന്റെ വളരെ വിശാലമായ ഈ കാഴ...

Sreedeep Chennamangalam :: ശ്രീദീപം

  അവതാരിക  ഈ കൃതിക്ക് അവതാരിക എഴുതാന്‍ രജി മാഷ് എന്നോട് പറഞ്ഞത് എന്തു കൊണ്ടാണെന്ന് ഇപ്പോഴും ഒരു നിശ്ചയവുമില്ല. അവതാരിക എഴുത്തില്‍ എനിക്ക് ഒരു മുന്‍പരിചയവും ഇല്ല. എങ്കിലും മാഷിന്‍റെ സ്‌നേഹപൂര്‍വ്വമുളള അഭ്യര്‍ത്ഥനക്ക് മുന്നില്‍ ഞാന്‍ വഴങ്ങി. ഇത് വായിച്ചപ്പോള്‍ എനിക്ക് അദ്ഭുതപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം പ്രണയത്തെക്കുറിച്ച് അത്രയേറെ ഞാന്‍ അറിഞ്ഞു ഇതിലൂടെ. പ്രണയത്തിന് എത്രത്തോളം ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ കഴിയും? എത്ര സങ്കടങ്ങള്‍ പറയുവാന്‍ കഴിയും? സ്‌നേഹദൂരങ്ങളുടെ നെരിപ്പോടുകള്‍ എത്രയുണ്ടാകും? പ്രണയമെന്ന വാക്കിന്‍റെ ഭംഗിയാണ് അതിന്‍റെ ശക്തിയും അതിന്‍റെ ദൗര്‍ബല്യവും. മനുഷ്യനെ ഇത്രയേറെ അലസനും ചിന്താമഗ്‌നനുമാക്കിയിട്ടില്ല, വേറൊരു വികാരവും; ഇത്രയേറെ മനസ്സിന്‍റെ ഉളളറകളെ നൃത്തം ചെയ്യിച്ചിട്ടില്ല, മറ്റൊന്നും; എഴുതിപ്പിച്ചിട്ടില്ല; സ്‌നേഹിപ്പിച്ചിട്ടില്ല; സാന്ത്വനിപ്പിച്ചിട്ടില്ല. പ്രണയത്തിന്‍റെ ഓരങ്ങളുടെ മറ്റൊരു അറ്റത്താകട്ടെ വേര്‍പാടിന്‍റെ, നൈരാശ്യത്തിന്‍റെ, അസംതൃപ്തിയുടെ, ദ്വേഷത്തിന്‍റെ, പല ഭാവങ്ങളും ശിഷ്ടപത്രമായി ഭവിക്കുന്നു. 'കാറ്റും മലയും തമ്മില്‍' പ...

Sree, Abhiramam

ശ്രീ, അഭിരാമം മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരു...

Sree Abhiram :: സഞ്ജീവും നന്ദിതയും

സഞ്ജീവും നന്ദിതയും ശ്രീ, അഭിരാമം "എന്നെ അറിയാത്ത  എന്നെ കാണാത്ത  ഉറക്കത്തിൽ എന്നെ പേര് ചൊല്ലി വിളിച്ച എന്‍റെ സ്വപ്നമേ,  എന്‍റെ മുഖത്ത് തറച്ച നിന്‍റെ കണ്ണുകൾ  അവ ആണ്ടിറങ്ങിയത് എന്‍റെ ഹൃദയത്തിലേക്കാണ്  ആഴമേറിയ രണ്ട് ഗർത്തങ്ങൾ സൃഷ്ടിച്ച്... " കൺ പോളകൾക്ക് വല്ലാത്ത ഭാരം.. ശരീരം മുഴുവൻഒരു  തളർച്ച.. നീറ്റൽ... വയറെരിയുന്ന വിശപ്പ്..  എങ്ങനെയോ കണ്ണ് വലിച്ചു തുറന്നു.. അപരിചിതമായ ഒരു സ്ഥലം... " നന്ദിത....  എന്നെ ഓർമ്മയുണ്ടോ " ഒരു ചെറുപ്പക്കാരൻ... എവിടെയോ കണ്ടിട്ടുണ്ട്.. അതുറപ്പ്... പക്ഷേ എവിടെ..  എന്‍റെ ബോധം അയാളെ ഓർമകളിൽ തിരയാൻ തുടങ്ങി... മനസ് അതിന്‍റെ പാച്ചിൽ നിർത്തിയത് ആ ചിത്ര പ്രദർശന ശാലയ്ക്ക് മുന്നിലാണ്...  ഇത് അയാളല്ലേ മുരടനെ പറ്റി സഞ്ജീവ്നെ പ്പറ്റി പറഞ്ഞ ചെറുപ്പക്കാരൻ.. ! ഹൃദയമായ ചിരിയോടെ...! അയാളെങ്ങനെ ഇവിടെ..?  " ഓർമ്മയുണ്ടോ നന്ദിത... " ഞാൻ നന്ദിത അല്ലെന്ന്  പറയണമെന്ന് തോന്നി...  പക്ഷേ അറിയാമെന്നു തല കുലുക്കുക മാത്രം ചെയ്തു.  "റോഡിനോട് ചേർന്ന് കൂട്ടം കണ്ടിട്ട് accident ആവുമെന്ന് കരുതി car ന...

Smitha R Nair :: സ്‌നേഹസ്മിതം

  ' കാറ്റും മലയും തമ്മിൽ ' എന്ന പ്രണയാർദ്ര വരികളുടെ ക്ഷണം സ്വീകരിച്ച എഴുത്തുകാരുടെ ചേർത്തെഴുത്തുകളാണിവ . ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ പ്രണയമെന്ന വികാരം നമ്മിൽ നിന്നും ചോർന്നു പോകുന്നുണ്ടോ ? ചിന്തിക്കേണ്ടിയിരിക്കുന്നു .  കാലാതീതമായ ആ മധുര വികാരം വായനക്കാരന് ഈ വരികളിൽ ദർശിക്കാനാകും . കൗമാരവും , തീക്ഷ്ണസുരഭിലമായ യൗവനവും കടന്ന് വാർദ്ധക്യത്തിലും , പ്രണയം കൈവിടാതെ സൂക്ഷിക്കണം എന്നാണ് കവി പറയുന്നത് . ദുർമേദസ്സാർന്ന ശരീരമുള്ളവളാണെങ്കിലും ചാരത്തിരിക്കുന്ന പ്രണയിനിയെ ചേർത്തണച്ച് അവളുടെ കാതിൽ പ്രണയം മൊഴിയാനും , പാറിപ്പറക്കുന്ന ആ മുടിയിഴകൾ മാടിയൊതുക്കി ആ കവിളിൽ ഒരു ചുംബനമേകാനും കൊതിക്കുന്ന കവി മനസ്സ് ഇവിടെ കാണാം . ഈ ചേർത്തെഴുത്തുകളിലൂടെ കടന്നു പോകുമ്പോൾ പ്രണയത്തി ന്‍റെ  മാസ്മരിക തലങ്ങൾ നമുക്ക് അനുഭവവേദ്യമാകുന്നു . മാംസ നിബദ്ധമായ അനുരാഗത്തിലൂടെ തികച്ചും പക്വതയാർന്ന പ്രണയത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന അവസ്ഥ . ഞാൻ നിന്നിലും , നീയെന്നിലും നിറഞ്ഞു നിൽക്കുമ്പോൾ ഈ പ്രണയത്തെക്കുറിച്ചു പറയാൻ വാക്കുകൾ പോലും അപ്രസക്തമാകുന്നു . ...

Aravind S J