Views:
മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
"എഴുത്തിന്റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
നല്ലെഴുത്തിന്റെ വഴികൾ - അനിൽ ആർ മധു .
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്റെ അവതാരികയിൽ നിന്ന്)
മലയാളമാസികയിൽ ലേഖകാംഗത്വം എടുക്കാൻ താത്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നു.
- മാസത്തില്‍ ഒരു രചന വീതം ഒരു വര്‍ഷം പ്രസിദ്ധീകരിക്കാം (Author's Club)
- ആഴ്ചയില്‍ ഒരു രചന വീതം ഒരു വര്‍ഷം പ്രസിദ്ധീകരിക്കാം (Featured Club)
- ദിവസേന ഒരു രചന വീതം ഒരു വര്‍ഷം പ്രസിദ്ധീകരിക്കാം (Editors Club)
GPay id: 9995361657
കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657
ഹരികുമാര്‍ ഇളയിടത്ത്,
പത്തിയൂര്‍ തപാല്‍, കീരിക്കാട് വഴി,
കായംകുളം,
ആലപ്പുഴ - 690508
Whatsapp 9061108334
Mob 9447304886
Support a Writer
Harikumar Elayidam
Harikumar Elayidam :: ഗാന്ധിവധവും ആര്. എസ്സ്. എസ്സും, നെഹ്രുവിന്റെ ഗൂഢ തന്ത്രങ്ങള്‍
മംഗളം ദിനപത്രം, ഒക്ടോ. 18, 2019 മംഗളം ദിനപത്രത്തിൽ പ്രൊഫസർ റോണി കെ ബേബി എഴുതിയ 'ഗാന്ധിയെ ധൃതരാഷ്ട്രാലിംഗനം ചെയ്യുന്ന സംഘപരിവാർ' എന്ന ലേഖനമാണ് (ഒക്ടോബര്‍ 10) ഈ കുറിപ്പിന് ആധാരം. പ്രസ്തുത...Harikumar Elayidam :: ടി. കെ. മാധവന്റെ 'മുഹമ്മദലി'യും മഹാത്മ ഗാന്ധിയുടെ 'ബാബു'വും • ഗാന്ധിജി പേരുമാറ്റിയിട്ട കഥ
മഹാത്മാ ഗാന്ധിയാണ് ദേശാഭിമാനി ടി. കെ. മാധവന്റെ മകന് പേരിട്ടത്. ആ കഥയിങ്ങനെ. 'കേകനദ' (കക്കിനട) സമ്മേളനത്തില്‍ അയിത്തോച്ചാടനം കോണ്‍ഗ്രസ്സിന്റെ അജണ്ടയിലേക്ക് കൊണ്ടുവരികയും മുഖ്യ കര്‍മ്മ...Harikumar Elayidam :: പല്ലശ്ശനയിലെ അവിട്ടത്തല്ല്
കേരളത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന കായിക വിനോദമാണ് ഓണത്തല്ല്. കയ്യാങ്കളി, തല്ല്, ഓണപ്പട എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കേരളത്തിന്റെ ആയോധന പാരമ്പര്യത്തെ...Harikumar Elayidam :: ആദിമഹസ്സിന്‍ നേരാം വഴി കാട്ടും ഗുരു
'ബുദ്ധന്റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാൽ അഹിംസാ ധർമ്മത്തിന് മുഖ്യത കല്പിച്ചു. നബിയുടെ കാലത്ത് അറേബ്യയിൽ സാഹോദര്യത്തിന് മുഖ്യത കൽപ്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. അതിനാൽ...Harikumar Elayidam :: ഓണങ്കേറാമൂലകള്‍ ചരിത്രത്തോടു പറയുന്നത്..
'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ' ഓണത്തെ കുറിച്ച് നാം...Harikumar Elayidam :: ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ ഓണക്കാഴ്ചകള്‍
Image credit :: https://en.wikipedia.org/wiki/Hermann_Gundert ഓണമെന്നത് ഇന്നൊരു യാഥാര്‍ഥ്യമാണ്. കുടിലുമുതല്‍ കൊട്ടാരം വരെ അതിന്റെ അലയൊലിയില്‍ ആവേശിതമാണ്. മഹാബലിയാണ് ഓണത്തിന്റെ...Harikumar Elayidam :: ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍ • ഭാഗം: രണ്ട്
'കണ്ണമംഗലം' ദേശപുരാണം (ഒന്ന്) പഴയ പത്തിയൂര്‍ ദേശത്തിന്റെ വടക്കേ അതിര് തട്ടാരമ്പലത്തോളമുണ്ടായിരുന്നു. പത്തിയൂരിന്റെ അതിരാകയാലത്രേ പത്തിയൂര്‍ ചിറ പത്തിച്ചിറയായത്. പത്തിയൂര്‍ ശ്രീദുര്‍ഗ്ഗാ...Harikumar Elayidam :: ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍ • ഭാഗം: മൂന്ന്
ചിറ്റാങ്കേരി, പത്തിയൂര്‍ക്കാലാ, ഏനാകുളങ്ങര, കരിപ്പുഴ പത്തിയൂരിന്റെ ഭൂപരമായ സവിശേഷതകള്‍ ഇവിടുത്തെ സ്ഥലനാമങ്ങളില്‍ ഉറഞ്ഞു കിടക്കുന്നു. മാത്രമല്ല, പത്തിയൂരിന്റെ പരിസരപ്രദേശങ്ങളെ സംബന്ധിച്ചും...Harikumar Elayidam :: ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍ - ഭാഗം: ഒന്ന്
ചരിത്രത്തില്‍ ഭഗവതിപ്പടി കായംകുളം - തട്ടാരമ്പലം...Harikumar Elayidam :: മുലച്ചിപ്പറമ്പ് ചിലയാഥാര്‍ത്ഥ്യങ്ങള്‍
”മുലക്കരവുമായി ബന്ധപ്പെട്ടിരുന്ന പ്രശ്നം സാമ്പത്തികമായിരുന്നു. ദാരിദ്ര്യമായിരുന്നു. മുലക്കരം കൊടുക്കാന്‍ പൈസ ഇല്ലാത്തത് കൊണ്ട് മുല അരിഞ്ഞു കൊടുത്തു എന്നും അങ്ങനെ ചെയ്തവരുടെ പേര് നങ്ങേലി...Harikumar Elayidam :: പേരും പൊരുളും :: കൊല്ലക, കൊല്ലകടവ്, പിന്നെ കൊല്ലവും
Image Credit :: https://www.pixoto.com/images-photography/landscapes/travel/periyar-river-kerala-india-93050805 മനുഷൃരെയെന്നപോലെ തന്നെ, സ്ഥലങ്ങളെ തിരിച്ചറിയാനും പേരുകള്‍ ഉപകാരപ്രദമായി...
1 comment:
ഞാൻ ഇത് വായിച്ചിരുന്നതാണ് നല്ല അഭിപ്രായം ഇനിയും പ്രതീക്ഷിക്കുന്നു
Post a Comment